ആണവ കരാര്‍ കൊണ്ട് യുറേനിയം ഇറക്കുമതി തടസ്സമില്ലാതെ നടത്താം എന്ന വീരവാദമാണ് കരാറിനെ അനുകൂലിച്ചവര്‍ ഉയര്‍ത്തി കാട്ടിയിരുന്നത്. കരാര്‍ വന്നില്ലെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ആവശ്യത്തിന് യുറേനിയം കിട്ടാതെയാകുമെന്നും അത് വൈദ്യുത ഉല്‍പ്പാദനത്തെ ബാധിക്കുമെന്നും പ്രചരിപ്പിച്ചു. അമേരിക്കയുമായി കരാറില്‍ ഏര്‍പ്പെട്ടാല്‍ അത്യാധുനിക ടെക്നോളജിയും, യുറേനിയത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കും ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ യുറേനിയത്തിന്റെ വ്യാപാരം സുഖമമാക്കാന്‍ തങ്ങള്‍ യാതൊന്നും ചെയ്യില്ല എന്ന് അമേരിക്ക ഹൈഡ് ആക്ടിലൂടേ വെളിപ്പെടുത്തിയിരുന്നു, ബുഷ് അമേരിക്കന്‍ കോണ്‍ഗ്രസ്സിന് ഉറപ്പ് കൊടുത്തിരുന്നു. എന്നിട്ടും ഇന്ത്യ ആണവ കരാറില്‍ ഒപ്പ് വെച്ചു. ഇത്ര നാള്‍ കാത്തു സൂക്ഷിച്ച അഭിമാനം അന്താരാഷ്ട്ര ആണവ കമ്മീഷന് മുന്നില്‍ പണയപ്പെടുത്തി. എല്ലാം യുറേനിയത്തിന് വേണ്ടി.
അമേരിക്കയില്‍ ഒബാമ “ആള്‍ട്രനേറ്റിവ് എനര്‍ജിക്ക്” മുന്തൂക്കം നല്‍കുമെന്ന് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു. ബഡ്ജറ്റില്‍ വന്‍ തുകയും നീക്കി വെച്ചു. എന്നാല്‍ അതില്‍ ആണവ നിലയങ്ങള്‍ ഉള്‍പ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. അമേരിക്കയ്ക്ക് പോലും ആവശ്യമില്ലാത്ത ആണവ ഊര്‍ജ്ജത്തിന് വേണ്ടി പിന്നെ എന്തിന് ഇന്ത്യ തങ്ങളുടെ അഭിമാനം പണയം വെച്ചു?
ഇതാ ഇപ്പോള്‍ സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു ഇന്ത്യയ്ക്ക് ആവശ്യത്തിന് യുറേനിയം ഇന്ത്യയില്‍ തന്നെയുണ്ടെന്ന്. അതും പുതിയ ആണവ നിലയങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കൂടി ഉപയോഗിച്ചാല്‍ പോലും 40 വര്‍ഷത്തേയ്ക്കുള്ള യുറേനിയം Jharkhand, Meghalaya, Andhra Pradesh, Rajasthan, Tamil Nadu എന്നിവിടങ്ങളില്‍ മാത്രം ഉണ്ട്. പുതിയ നിക്ഷേപങ്ങള്‍ കണ്ടെത്തിയും കൊണ്ടിരിക്കുന്നു! സി.എ.ജിയുടെ റിപ്പോര്‍ട്ടനുസരിച്ച് 6000 കോടി രൂപയാണ് ഇന്ത്യയ്ക്ക് നഷ്ടം വന്നിരിക്കുന്നത്!
2007 സെപ്തമ്പറില്‍ ഇന്ത്യയില്‍ 1,07,268 ടണ്‍ യുറേനിയം റിസര്‍വ്വ് ഉണ്ട്. 2020ല്‍ ലക്ഷ്യമിടുന്ന 10,000 MWe പദ്ധതിക്ക് വെറൂം 1,01,600 ടണ്‍ മതിയത്രേ! അതായത് 40 കൊല്ലത്തേയ്ക്ക് മറ്റ് രാജ്യങ്ങളെ ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടി വരുന്നില്ല എന്ന്!
അപ്പോള്‍ പിന്നെയെന്തിനായിരുന്നു ആണവ നിര്‍വ്യാപന കരാറീല്‍ ഒപ്പ് വെയ്ക്കാതെ തല ഉയര്‍ത്തി നിന്നിരുന്ന ഇന്ത്യയെ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ നാണം കെടുത്തിയത്? ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കാത്ത, ഇന്ത്യ ഭരിക്കുന്നവര്‍ തന്നെ ഇതിന് ഉത്തരം പറയേണ്ടിയിരിക്കുന്നു.
Saturday, February 28, 2009
Friday, February 27, 2009
അമേരിക്കയില്‍ നാഷണലൈസേഷന്‍, ലോക സാമ്പത്തിക മാന്ദ്യം 2009 8
സാമ്പത്തിക അനിശ്ചിതത്വം തുടര്‍ക്കഥയാകുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടുന്നതെങ്ങിനെയെന്ന് രാജ്യങ്ങള്‍ക്ക് ഇപ്പോഴും പിടിയില്ല.
തങ്ങള്‍ എതിര്‍ത്തിരുന്ന ചൈനയെ പാട്ടിലാക്കുവാന്‍ ഹിലാരി ക്ലിന്റണ്‍ കഴിഞ്ഞ ആഴ്ച ഏഷ്യന്‍ പര്യടനമെന്ന പേരില്‍ ഒരു യാത്ര നടത്തി. അമേരിക്കന്‍ ട്രഷറി ബോണ്ടില്‍ ചൈന പണമിറക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ചൈന സമ്മതിക്കുകയും ചെയ്തു. ഇത് യൂറോപ്പ്യന്‍ രാജ്യങ്ങളെ രോഷം കൊള്ളിച്ചിരിക്കുകയാണ്. ലോക സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കാണാതെ സ്വന്തം രാജ്യത്തെ രക്ഷിക്കുവാനേ അമേരിക്കയുടെ ഇത്തരം നടപടികള്‍ക്കാവൂ എന്ന നിലപാടിലാണവര്‍.
എന്നാല്‍ അമേരിക്ക പ്രൊട്ടക്ഷനിസവുമായി മുന്നോട്ട് പോകുമെന്ന വ്യക്തമായ സൂചന ഒബാമ കോണ്‍ഗ്രസ്സിനു മുന്‍പാകെ നടത്തിയ പ്രസംഗത്തില്‍ നല്‍കി. അമേരിക്കക്കാരാണ് പലതും കണ്ടു പിടിച്ചതെന്നും എന്നിട്ടും നാം മറ്റ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത് എന്നും ഒബാമ പറഞ്ഞ് വെച്ചു. ഇനി അത് പാടില്ല എന്നും അതിനുള്ള ശക്തമായ നടപടികള്‍ തുടങ്ങണമെന്നും പറഞ്ഞു. കൂടാതെ പുറം രാജ്യങ്ങള്‍ക്കും, പുറം രാജ്യക്കാര്‍ക്കും ജോലി കൊടുക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം കിട്ടില്ല എന്നും വ്യക്തമാക്കി.
ഇതിനിടയില്‍ അമേരിക്കയിലെ മുന്‍ നിര ബാങ്കായ സിറ്റി ബാങ്കിന്റെ 36% ഓഹരികള്‍ സര്‍ക്കാര്‍ വാങ്ങുവാന്‍ ധാരണയായി. ബാങ്കുകള്‍ നാഷണലൈസേഷന്‍ നടത്തുവാന്‍ പോകുന്നു എന്ന ഊഹാപോഹത്താല്‍ കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റോക്ക് താഴേയ്ക്ക് പോയതാണ്. ഈ വെള്ളിയാഴ്ച വാര്‍ത്ത ഊഹാപോഹമല്ല എന്നും യാഥാര്‍ത്ഥ്യമാണെന്നും തെളിഞ്ഞു. മറ്റൊരു ബാങ്കായ ബാങ്ക് ഓഫ് അമേരിക്കയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് തീര്‍ച്ചയായി. അങ്ങിനെ അമേരിക്കയും ഒടുവില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നാഷണലൈസേഷന്‍ നടത്തുന്നു! കാര്‍ കമ്പനികളായ ജി.എം., ക്രിസ്റ്റലര്‍ എന്നീ കമ്പനികള്‍ എന്ത് നിര്‍മ്മിക്കണമെന്ന് ഇനി ഗവണ്മെന്റ് തീരുമാനിക്കും! സ്വകാര്യ കമ്പനികളുടെ സി.ഇ.ഓ.മാര്‍ക്ക് ഇനി പഴയ പോലെ “ലാവിഷായി” പണം മേടിക്കുവാന്‍ കഴിയില്ല. ആ കാലമൊക്കെ പോയെന്നാണ് ഒബാമ പറയുന്നത്!
ബ്രിട്ടനിലെ ബേയില്‍ ഔട്ട് ബാങ്കായ റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലന്റിന്റെ തലവന്‍ $9.9 ലക്ഷം പെന്‍ഷന്‍ വാങ്ങുന്നത് നിര്‍ത്തണം എന്നും മേടിച്ച തുക തിരിച്ച് നലകണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി!
ലോകമെമ്പാടും നാഷണലൈസേഷന്‍ തിരിച്ചു വരുന്നു എന്ന സൂചനയാണ് നല്‍കുന്നത്. കിഴക്കന്‍ യൂറോ രാജ്യങ്ങളിലെ “കഷ്ട”പ്പെടുന്ന ബാങ്കുകള്‍ക്ക് $31 ബില്ല്യണ്‍ നല്‍കുവാന്‍ തീരുമാനമായി.
ഇന്ത്യ, സ്വീഡന്‍, അമേരിക്ക, ജപ്പാന്‍, യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എല്ലാം 4ആം ക്വാര്‍ട്ടറില്‍ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ തിരിച്ചടി നേരിട്ടു. ഇന്ത്യയില്‍ കാര്‍ഷിക രംഗത്തും വളര്‍ച്ച മുരടിച്ചത് തിരിച്ചടിയാകും.
കേരള ഗവണ്മെന്റ് തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം വാദ്ധാനം ചെയ്തതോടെ വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് നഷ്ടപ്പെടാതിരിക്കുവാന്‍ കേന്ദ്ര കോണ്‍ഗ്രസ്സും 100കോടി ധന സഹായവുമായി രംഗത്തെത്തി. വാഗ്ദ്ധാനങ്ങള്‍ യാഥാര്‍ത്ഥ്യമായിരുന്നാല്‍ മതിയായിരുന്നു!
ചൈന യൂറോപ്പിലും പണം നിക്ഷേപിക്കുവാന്‍ തയ്യാറായിരിക്കുന്നു! ജര്‍മ്മനിയില്‍ $10 ബില്ല്യണ്‍ ഇറക്കും. മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലും ചൈന പര്യടനം നടത്തുന്നു!
ലോക സാമ്പത്തികം 2009ല്‍ 1% കുറവ് കാണിക്കുമെന്നും, “ഇക്കണൊമിക്ക് നാഷ്ണലിസം” വരും ദിവസങ്ങളില്‍ ഭീഷണി ഉയര്‍ത്തുമെന്ന് വിലയിരുത്തപ്പെടുന്നു.
ചുരുക്കത്തില്‍ പതിവ് പോലെ ഏപ്രിലില്‍ ജി20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ കണ്ണും നട്ട് ലോകമിരിക്കുന്നു.
തങ്ങള്‍ എതിര്‍ത്തിരുന്ന ചൈനയെ പാട്ടിലാക്കുവാന്‍ ഹിലാരി ക്ലിന്റണ്‍ കഴിഞ്ഞ ആഴ്ച ഏഷ്യന്‍ പര്യടനമെന്ന പേരില്‍ ഒരു യാത്ര നടത്തി. അമേരിക്കന്‍ ട്രഷറി ബോണ്ടില്‍ ചൈന പണമിറക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ചൈന സമ്മതിക്കുകയും ചെയ്തു. ഇത് യൂറോപ്പ്യന്‍ രാജ്യങ്ങളെ രോഷം കൊള്ളിച്ചിരിക്കുകയാണ്. ലോക സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കാണാതെ സ്വന്തം രാജ്യത്തെ രക്ഷിക്കുവാനേ അമേരിക്കയുടെ ഇത്തരം നടപടികള്‍ക്കാവൂ എന്ന നിലപാടിലാണവര്‍.
എന്നാല്‍ അമേരിക്ക പ്രൊട്ടക്ഷനിസവുമായി മുന്നോട്ട് പോകുമെന്ന വ്യക്തമായ സൂചന ഒബാമ കോണ്‍ഗ്രസ്സിനു മുന്‍പാകെ നടത്തിയ പ്രസംഗത്തില്‍ നല്‍കി. അമേരിക്കക്കാരാണ് പലതും കണ്ടു പിടിച്ചതെന്നും എന്നിട്ടും നാം മറ്റ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത് എന്നും ഒബാമ പറഞ്ഞ് വെച്ചു. ഇനി അത് പാടില്ല എന്നും അതിനുള്ള ശക്തമായ നടപടികള്‍ തുടങ്ങണമെന്നും പറഞ്ഞു. കൂടാതെ പുറം രാജ്യങ്ങള്‍ക്കും, പുറം രാജ്യക്കാര്‍ക്കും ജോലി കൊടുക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം കിട്ടില്ല എന്നും വ്യക്തമാക്കി.
ഇതിനിടയില്‍ അമേരിക്കയിലെ മുന്‍ നിര ബാങ്കായ സിറ്റി ബാങ്കിന്റെ 36% ഓഹരികള്‍ സര്‍ക്കാര്‍ വാങ്ങുവാന്‍ ധാരണയായി. ബാങ്കുകള്‍ നാഷണലൈസേഷന്‍ നടത്തുവാന്‍ പോകുന്നു എന്ന ഊഹാപോഹത്താല്‍ കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റോക്ക് താഴേയ്ക്ക് പോയതാണ്. ഈ വെള്ളിയാഴ്ച വാര്‍ത്ത ഊഹാപോഹമല്ല എന്നും യാഥാര്‍ത്ഥ്യമാണെന്നും തെളിഞ്ഞു. മറ്റൊരു ബാങ്കായ ബാങ്ക് ഓഫ് അമേരിക്കയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് തീര്‍ച്ചയായി. അങ്ങിനെ അമേരിക്കയും ഒടുവില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നാഷണലൈസേഷന്‍ നടത്തുന്നു! കാര്‍ കമ്പനികളായ ജി.എം., ക്രിസ്റ്റലര്‍ എന്നീ കമ്പനികള്‍ എന്ത് നിര്‍മ്മിക്കണമെന്ന് ഇനി ഗവണ്മെന്റ് തീരുമാനിക്കും! സ്വകാര്യ കമ്പനികളുടെ സി.ഇ.ഓ.മാര്‍ക്ക് ഇനി പഴയ പോലെ “ലാവിഷായി” പണം മേടിക്കുവാന്‍ കഴിയില്ല. ആ കാലമൊക്കെ പോയെന്നാണ് ഒബാമ പറയുന്നത്!
ബ്രിട്ടനിലെ ബേയില്‍ ഔട്ട് ബാങ്കായ റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലന്റിന്റെ തലവന്‍ $9.9 ലക്ഷം പെന്‍ഷന്‍ വാങ്ങുന്നത് നിര്‍ത്തണം എന്നും മേടിച്ച തുക തിരിച്ച് നലകണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി!
ലോകമെമ്പാടും നാഷണലൈസേഷന്‍ തിരിച്ചു വരുന്നു എന്ന സൂചനയാണ് നല്‍കുന്നത്. കിഴക്കന്‍ യൂറോ രാജ്യങ്ങളിലെ “കഷ്ട”പ്പെടുന്ന ബാങ്കുകള്‍ക്ക് $31 ബില്ല്യണ്‍ നല്‍കുവാന്‍ തീരുമാനമായി.
ഇന്ത്യ, സ്വീഡന്‍, അമേരിക്ക, ജപ്പാന്‍, യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എല്ലാം 4ആം ക്വാര്‍ട്ടറില്‍ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ തിരിച്ചടി നേരിട്ടു. ഇന്ത്യയില്‍ കാര്‍ഷിക രംഗത്തും വളര്‍ച്ച മുരടിച്ചത് തിരിച്ചടിയാകും.
കേരള ഗവണ്മെന്റ് തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം വാദ്ധാനം ചെയ്തതോടെ വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് നഷ്ടപ്പെടാതിരിക്കുവാന്‍ കേന്ദ്ര കോണ്‍ഗ്രസ്സും 100കോടി ധന സഹായവുമായി രംഗത്തെത്തി. വാഗ്ദ്ധാനങ്ങള്‍ യാഥാര്‍ത്ഥ്യമായിരുന്നാല്‍ മതിയായിരുന്നു!
ചൈന യൂറോപ്പിലും പണം നിക്ഷേപിക്കുവാന്‍ തയ്യാറായിരിക്കുന്നു! ജര്‍മ്മനിയില്‍ $10 ബില്ല്യണ്‍ ഇറക്കും. മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലും ചൈന പര്യടനം നടത്തുന്നു!
ലോക സാമ്പത്തികം 2009ല്‍ 1% കുറവ് കാണിക്കുമെന്നും, “ഇക്കണൊമിക്ക് നാഷ്ണലിസം” വരും ദിവസങ്ങളില്‍ ഭീഷണി ഉയര്‍ത്തുമെന്ന് വിലയിരുത്തപ്പെടുന്നു.
ചുരുക്കത്തില്‍ പതിവ് പോലെ ഏപ്രിലില്‍ ജി20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ കണ്ണും നട്ട് ലോകമിരിക്കുന്നു.
Tuesday, February 24, 2009
ഒബാമയുടെ പ്രസംഗം ഇന്ത്യന്‍ രാഷ്ട്രിയക്കാര്‍ പഠിക്കേണ്ടത്
ഫെബ്രുവരി 24ന് ഒബാമ അമേരിക്കന്‍ കോണ്‍ഗ്രസ്സിന് മുന്‍പാകേ പ്രസംഗിച്ചു. ഈ പ്രസംഗം നമ്മുടെ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ 100 വട്ടമെങ്കിലും കേട്ട് പഠിക്കണം. ഒരു സാധാരണ പൌരന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ഒബാമ കാണിച്ചു തരുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ എന്തിന്, എങ്ങിനെ അവിടെ എത്തി എന്ന് ഒരു മാത്രയെങ്കിലും ചിന്തിപ്പിക്കുവാന്‍ ഒബാമയ്ക്ക് കഴിയുന്നു. തകര്‍ന്ന് കിടക്കുന്ന അമേരിക്കന്‍ സാമ്പത്തിക രംഗം എങ്ങിനെ കെട്ടിപൊക്കണമെന്ന് ഒബാമ വരച്ച് കാണിക്കുന്നു. ഈ വിഷ്വലൈസേഷന്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് എന്ന് ഉണ്ടാകും? വാര്‍ഷിക വരുമാനം $2,50,000ത്തിന് മുകളിലുള്ളവരെ എങ്ങിനെ നിയന്ത്രിക്കണമെന്ന് ഒബാമ വെളിപ്പെടുത്തുന്നു! ഇന്ത്യയിലെ ഏത് രാഷ്ട്രീയ നേതാവിന് നട്ടെല്ല് നിവര്‍ത്തി “ഭീമന്മാര്‍ക്കെതിരെ” ഇതു പോലെ പറയുവാന്‍ കഴിയുക? ഒബാമ ചെയ്യുന്നത് കണ്ട് വെബ് സൈറ്റ് തുറന്നിട്ട് കാര്യമില്ല ഇതു പോലെ സ്റ്റേണ്‍ ഡിസിഷന്‍ എടുക്കുവാന്‍, ധൈര്യപൂര്‍വ്വം വായ തുറന്ന് വിളിച്ച് പറയുവാന്‍ കൂടി കഴിയണം. ജനങ്ങളുടെ നന്മയ്ക്ക്, ഭാവിവാഗ്ദ്ധാനങ്ങളായ കുട്ടികളുടെ നന്മയ്ക്ക്, അവരുടെ പഠിപ്പിനു വേണ്ടി എന്ത് ചെയ്യുവാന്‍ കഴിയുമെന്ന വ്യക്തമായ അജണ്ടയുണ്ടാകണം. അല്ലാതെ സാമുദായിക പ്രീണനമായിരിക്കരുത് മുദ്രാവാക്യം.
ഇനി ഒബാമയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളിലേയ്ക്ക്.
പതിവ് പോലെ അമേരിക്ക നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ തന്നെ അദ്ദേഹം പ്രസംഗം തുടങ്ങി. എങ്കിലും നമുക്ക് ഈ പ്രതിസന്ധി തരണം ചെയ്യുവാന്‍ കഴിയുമെന്ന് അദ്ദേഹം അമേരിക്കന്‍ ജനതയ്ക്ക് ഉറപ്പ് നല്‍കുന്നു. ഒറ്റ രാത്രി കൊണ്ടല്ല അമേരിക്ക ഇന്ന് നേരിടുന്ന പ്രതിസന്ധിയിലെത്തിയതെന്ന് ഓര്‍മ്മപ്പെടുത്തുന്ന അദ്ദേഹം പഴയ കാര്യങ്ങള്‍ ചികയുന്നില്ല എന്നും പറഞ്ഞു വെച്ചു.
ഊര്‍ജ്ജം, ആരോഗ്യം എന്നീ മേഖലയില്‍ വഴി വിട്ട ചെലവ് നടത്തിയതും വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധിക്കാതിരുന്നതും ഇന്ന് അമേരിക്കയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു.
ശക്തമായ മാര്‍ക്കറ്റിനെ മുതലെടുത്ത് ചൂതാട്ടം നടത്തിയതും, ഉദാരമായി വായ്പകള്‍ നല്‍കിയതുമാണ് ഇന്ന് അമേരിക്ക് ഈ അവസ്ഥയില്‍ എത്തിയത്. അതിനാല്‍ ഇനി ശക്തമായ നീക്കങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.
പ്രസംഗത്തിന്റെ ടെക്സ്റ്റ് ഇവിടെ വായിക്കാം. ഇവിടെ കാണാം.
സര്‍ക്കാര്‍ ചെലവാക്കുന്ന നികുതി പണത്തിലെ ഓരോ ഡോളറിന്റെയും കണക്ക് സാധാരണക്കാര്‍ക്ക് അറിയുവാന്‍ ഒരു വെബ് സൈറ്റും തുടങ്ങി കഴിഞ്ഞു (ഇന്ത്യയില്‍ ഇതു പോലൊന്ന് സ്വപ്നം കാണുവാനെങ്കിലും കഴിയുമോ?).
ഒബാമയുടെ പ്രസംഗത്തില്‍ പ്രധാനമായും 5 കാര്യങ്ങള്‍ക്കാണ് മുന്തൂക്കം.
1) റിന്യൂവബെള്‍ എനര്‍ജി 2) ആരോഗ്യ സംരക്ഷണം 3) വിദ്യാഭ്യാസം 4) കടം 5) തീവ്രവാദം.
അദ്ദേഹത്തിന്റെ വാക്കുകള്‍ പരിശോധിച്ചാല്‍ പ്രൊട്ടക്ഷിനിസം, നാഷണലൈസേഷന്‍, സോഷ്യലിസം എന്നീ വാക്കുകള്‍ തെളിഞ്ഞ് നില്‍ക്കുന്നത് കാണുവാന്‍ കഴിയും.
റിന്യൂവബിള്‍ എനര്‍ജി നമ്മള്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിച്ച് ഉപയോഗിക്കും, ഇത്രയും കാലം നാം പുറത്ത് നിന്നുള്ളവയാണ് ഉപയോഗിച്ചിരുന്നത്, ഔട്ട് സോര്‍സിങ്ങ് കൊടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് സഹായമില്ല എന്നീ വാക്കുകള്‍ പ്രൊട്ടക്ഷിനിസം അല്ലാതെ മറ്റ് എന്താണ്?
നഷ്ടത്തിലാകുന്ന ബാങ്കുകളെയും മറ്റ് സ്ഥാപനങ്ങളെയും സര്‍ക്കാര്‍ സൂക്ഷമതയോടെ നിരീക്ഷിച്ച്, അവരുടെ ബാലന്‍സ് ഷീറ്റ് ക്ലിയര്‍ ചെയ്യാന്‍ സഹായിക്കുമെന്ന് പറയുന്നിടത്ത് നാഷണലൈസേഷന്‍ മുഴച്ച് നില്‍ക്കുന്നു.
$2,50,000ത്തിന് മുകളിലുള്ളവര്‍ക്ക് ടാക്സ് വര്‍ദ്ധിപ്പിക്കും, ലിയനാര്‍ഡോ എന്ന ബാങ്ക് പ്രസിഡന്റിന്റെ ഉദാഹരണം ചൂണ്ടികാട്ടുമ്പോള്‍, ഉന്നതങ്ങളിലിരിക്കുന്ന സി.ഇ.ഓ.മാര്‍ നികുതി പണം കൊണ്ട് ഇനി ആര്‍ഭാട ജീവിതം നടത്തുവാന്‍ അനുവദിക്കില്ല എന്നും ആ കാലം കഴിഞ്ഞു എന്നും ഉള്ള വാക്കുകളില്‍ സോഷ്യലിസം തെളിഞ്ഞ് വരുന്നു എന്നത് ആകസ്മികമായിരിക്കില്ല.
ജി20 രാജ്യങ്ങളെ പരിഗണിക്കണമെന്ന് ഒബാമ തന്റെ പ്രസംഗത്തില്‍ പറയുമ്പോള്‍ ജി7 രാജ്യങ്ങളെക്കാള്‍ ലോകം ഇന്ന് ഉയര്‍ന്ന് വരുന്ന ജി20 രാജ്യങ്ങളെ പ്രതീക്ഷയോടെ നോക്കുന്നത് അമേരിക്കയ്ക്ക് അവഗണിക്കുവാനാകുന്നില്ല എന്ന് തെളിയുന്നു.
ഔട്ട് സോര്‍സിങ്ങ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സഹായമില്ല എന്ന് പറയുമ്പോള്‍, സഹായം മേടിക്കുന്ന സ്ഥാപനങ്ങള്‍ വിദേശികളെ എടുക്കരുതെന്ന് പറയുമ്പോള്‍ ഒബാമയുടെ നിലപാടുകള്‍ ഇന്ത്യയ്ക്ക് പ്രതികൂലമാകും എന്ന് തീര്‍ച്ച.
എന്നിരുന്നാലും അമേരിക്കയിലെ ഭാവി ജനതയുടെയും, അമേരിക്കയുടെയും വളര്‍ച്ചയ്ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കണമെന്നും അതിനായി 10 വര്‍ഷത്തേയ്ക്കുള്ള പദ്ധതികള്‍ ഇപ്പോഴേ ചിന്തിക്കണമെന്നും, നമ്മളെ ഈ കസേരകളില്‍ തെരഞ്ഞെടുത്തഴച്ചവര്‍ എന്തിനാണ് അത് ചെയ്തതെന്ന് ഓര്‍ക്കണമെന്നും ഉള്ള ഒബാമയുടെ പ്രസംഗം ഏതൊരു രാഷ്ട്രീയക്കാരനും ഉണ്ടായിരിക്കേണ്ട ഒരു സവിശേഷതയാണ്. ടി.വി.യും മറ്റും നിയന്ത്രിച്ച് നാം കുട്ടികളുടെ പഠനത്തില്‍ ശ്രദ്ധിക്കണമെന്ന് ഒരു അമേരിക്കക്കാരനില്‍ നിന്ന് കേള്‍ക്കുക എന്ന് പറയുമ്പോള്‍, അതും ഒരു പ്രസിഡന്റില്‍ നിന്ന്, അതില്‍ പരം ആനന്ദം ഒരു ഇന്ത്യക്കാരന്/കേരളിയനുണ്ടാകുമോ?
ഇനി ഒബാമയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളിലേയ്ക്ക്.
പതിവ് പോലെ അമേരിക്ക നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ തന്നെ അദ്ദേഹം പ്രസംഗം തുടങ്ങി. എങ്കിലും നമുക്ക് ഈ പ്രതിസന്ധി തരണം ചെയ്യുവാന്‍ കഴിയുമെന്ന് അദ്ദേഹം അമേരിക്കന്‍ ജനതയ്ക്ക് ഉറപ്പ് നല്‍കുന്നു. ഒറ്റ രാത്രി കൊണ്ടല്ല അമേരിക്ക ഇന്ന് നേരിടുന്ന പ്രതിസന്ധിയിലെത്തിയതെന്ന് ഓര്‍മ്മപ്പെടുത്തുന്ന അദ്ദേഹം പഴയ കാര്യങ്ങള്‍ ചികയുന്നില്ല എന്നും പറഞ്ഞു വെച്ചു.
ഊര്‍ജ്ജം, ആരോഗ്യം എന്നീ മേഖലയില്‍ വഴി വിട്ട ചെലവ് നടത്തിയതും വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധിക്കാതിരുന്നതും ഇന്ന് അമേരിക്കയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു.
ശക്തമായ മാര്‍ക്കറ്റിനെ മുതലെടുത്ത് ചൂതാട്ടം നടത്തിയതും, ഉദാരമായി വായ്പകള്‍ നല്‍കിയതുമാണ് ഇന്ന് അമേരിക്ക് ഈ അവസ്ഥയില്‍ എത്തിയത്. അതിനാല്‍ ഇനി ശക്തമായ നീക്കങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.
പ്രസംഗത്തിന്റെ ടെക്സ്റ്റ് ഇവിടെ വായിക്കാം. ഇവിടെ കാണാം.
സര്‍ക്കാര്‍ ചെലവാക്കുന്ന നികുതി പണത്തിലെ ഓരോ ഡോളറിന്റെയും കണക്ക് സാധാരണക്കാര്‍ക്ക് അറിയുവാന്‍ ഒരു വെബ് സൈറ്റും തുടങ്ങി കഴിഞ്ഞു (ഇന്ത്യയില്‍ ഇതു പോലൊന്ന് സ്വപ്നം കാണുവാനെങ്കിലും കഴിയുമോ?).
ഒബാമയുടെ പ്രസംഗത്തില്‍ പ്രധാനമായും 5 കാര്യങ്ങള്‍ക്കാണ് മുന്തൂക്കം.
1) റിന്യൂവബെള്‍ എനര്‍ജി 2) ആരോഗ്യ സംരക്ഷണം 3) വിദ്യാഭ്യാസം 4) കടം 5) തീവ്രവാദം.
അദ്ദേഹത്തിന്റെ വാക്കുകള്‍ പരിശോധിച്ചാല്‍ പ്രൊട്ടക്ഷിനിസം, നാഷണലൈസേഷന്‍, സോഷ്യലിസം എന്നീ വാക്കുകള്‍ തെളിഞ്ഞ് നില്‍ക്കുന്നത് കാണുവാന്‍ കഴിയും.
റിന്യൂവബിള്‍ എനര്‍ജി നമ്മള്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിച്ച് ഉപയോഗിക്കും, ഇത്രയും കാലം നാം പുറത്ത് നിന്നുള്ളവയാണ് ഉപയോഗിച്ചിരുന്നത്, ഔട്ട് സോര്‍സിങ്ങ് കൊടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് സഹായമില്ല എന്നീ വാക്കുകള്‍ പ്രൊട്ടക്ഷിനിസം അല്ലാതെ മറ്റ് എന്താണ്?
നഷ്ടത്തിലാകുന്ന ബാങ്കുകളെയും മറ്റ് സ്ഥാപനങ്ങളെയും സര്‍ക്കാര്‍ സൂക്ഷമതയോടെ നിരീക്ഷിച്ച്, അവരുടെ ബാലന്‍സ് ഷീറ്റ് ക്ലിയര്‍ ചെയ്യാന്‍ സഹായിക്കുമെന്ന് പറയുന്നിടത്ത് നാഷണലൈസേഷന്‍ മുഴച്ച് നില്‍ക്കുന്നു.
$2,50,000ത്തിന് മുകളിലുള്ളവര്‍ക്ക് ടാക്സ് വര്‍ദ്ധിപ്പിക്കും, ലിയനാര്‍ഡോ എന്ന ബാങ്ക് പ്രസിഡന്റിന്റെ ഉദാഹരണം ചൂണ്ടികാട്ടുമ്പോള്‍, ഉന്നതങ്ങളിലിരിക്കുന്ന സി.ഇ.ഓ.മാര്‍ നികുതി പണം കൊണ്ട് ഇനി ആര്‍ഭാട ജീവിതം നടത്തുവാന്‍ അനുവദിക്കില്ല എന്നും ആ കാലം കഴിഞ്ഞു എന്നും ഉള്ള വാക്കുകളില്‍ സോഷ്യലിസം തെളിഞ്ഞ് വരുന്നു എന്നത് ആകസ്മികമായിരിക്കില്ല.
ജി20 രാജ്യങ്ങളെ പരിഗണിക്കണമെന്ന് ഒബാമ തന്റെ പ്രസംഗത്തില്‍ പറയുമ്പോള്‍ ജി7 രാജ്യങ്ങളെക്കാള്‍ ലോകം ഇന്ന് ഉയര്‍ന്ന് വരുന്ന ജി20 രാജ്യങ്ങളെ പ്രതീക്ഷയോടെ നോക്കുന്നത് അമേരിക്കയ്ക്ക് അവഗണിക്കുവാനാകുന്നില്ല എന്ന് തെളിയുന്നു.
ഔട്ട് സോര്‍സിങ്ങ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സഹായമില്ല എന്ന് പറയുമ്പോള്‍, സഹായം മേടിക്കുന്ന സ്ഥാപനങ്ങള്‍ വിദേശികളെ എടുക്കരുതെന്ന് പറയുമ്പോള്‍ ഒബാമയുടെ നിലപാടുകള്‍ ഇന്ത്യയ്ക്ക് പ്രതികൂലമാകും എന്ന് തീര്‍ച്ച.
എന്നിരുന്നാലും അമേരിക്കയിലെ ഭാവി ജനതയുടെയും, അമേരിക്കയുടെയും വളര്‍ച്ചയ്ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കണമെന്നും അതിനായി 10 വര്‍ഷത്തേയ്ക്കുള്ള പദ്ധതികള്‍ ഇപ്പോഴേ ചിന്തിക്കണമെന്നും, നമ്മളെ ഈ കസേരകളില്‍ തെരഞ്ഞെടുത്തഴച്ചവര്‍ എന്തിനാണ് അത് ചെയ്തതെന്ന് ഓര്‍ക്കണമെന്നും ഉള്ള ഒബാമയുടെ പ്രസംഗം ഏതൊരു രാഷ്ട്രീയക്കാരനും ഉണ്ടായിരിക്കേണ്ട ഒരു സവിശേഷതയാണ്. ടി.വി.യും മറ്റും നിയന്ത്രിച്ച് നാം കുട്ടികളുടെ പഠനത്തില്‍ ശ്രദ്ധിക്കണമെന്ന് ഒരു അമേരിക്കക്കാരനില്‍ നിന്ന് കേള്‍ക്കുക എന്ന് പറയുമ്പോള്‍, അതും ഒരു പ്രസിഡന്റില്‍ നിന്ന്, അതില്‍ പരം ആനന്ദം ഒരു ഇന്ത്യക്കാരന്/കേരളിയനുണ്ടാകുമോ?
Sunday, February 22, 2009
അമേരിക്കയിലും നാഷണലൈസേഷന്‍ വരുന്നുവോ?
രാജ്യങ്ങള്‍ കടക്കെണിയില്‍ നിന്ന് എങ്ങിനെ രക്ഷപ്പെടണം എന്ന് പറഞ്ഞ് തരുവാന്‍ ലോകത്ത് ഒരു രാജ്യമേ ഉണ്ടായിരുന്നുള്ളൂ. അമേരിക്ക. പൊതുമുതലുകള്‍ വിറ്റ് സ്വകാര്യമേഖലയ്ക്ക് അവസരം കൊടുക്കണം എന്ന് ശക്തമായി വാദിക്കുക മാത്രമല്ല അങ്ങിനെയുള്ളവയ്ക്ക് മാത്രമേ വിദേശ കടം ലഭിക്കുവാന്‍ പാടുള്ളൂ എന്നും അവര്‍ വാശി പിടിച്ചിരുന്നു.
1990കളില്‍ സ്വീഡനില്‍ അതുവരെ ഉയര്‍ന്ന് നിന്നിരുന്ന റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ് മേഖല പെട്ടെന്ന് തകര്‍ന്നടിഞ്ഞു. അന്ന് അവിടെയുള്ള സര്‍ക്കാര്‍ സ്വകാര്യ മേഖലകളെ പൊതുമേഖലയിലാക്കി. ബാങ്കുകളുടെ “ബാഡ് അസ്സെറ്റുകള്‍” വിറ്റ് ബാലന്‍സ് ഷീറ്റ് വൃത്തിയാക്കി. പിന്നീട് അവ പതുക്കെ സ്വകാര്യ മേഖലയ്ക്ക് തന്നെ തിരിച്ച് കൈമാറി കൊണ്ടിരിക്കുന്നു. “സ്വീഡിഷ് മോഡല്‍” എന്ന് ഇതിന് പേരും ലഭിച്ചു.
അപ്പോഴും അമേരിക്കയില്‍ സ്വകാര്യ മേഖല വളര്‍ന്ന് പന്തലിച്ച് തന്നെ നിന്നും. മറ്റ് രാഷ്ട്രങ്ങള്‍ തങ്ങളെ കണ്ട് പടിക്കുക എന്ന അഹങ്കാരം അവര്‍ മറച്ച് വെച്ചില്ല. എന്തിനും ഏതിനും അമേരിക്കയില്ലാതെ പറ്റില്ല എന്ന അവസ്ഥ. പക്ഷേ ഈ സമയത്ത് സ്വീഡനില്‍ സംഭവിച്ചത് അമേരിക്കയിലും സംഭവിക്കുന്നുണ്ട് എന്ന് ആരും അറിഞ്ഞിരുന്നില്ല അല്ലെങ്കില്‍ ലോകത്തെ അറിയിച്ചിരുന്നില്ല. ഒടുവില്‍ അത് സംഭവിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖല മൂലം സ്വകാര്യ ബാങ്കുകളും, ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളും തകര്‍ന്നടിയുന്ന കാഴ്ചയാണ് സ്വകാര്യ മേഖലാ സ്നേഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഞെട്ടലോടെ കണ്ടത്. ബുഷ് ഗവണ്മെന്റ് $1 ട്രില്ല്യണ്‍ ആണ് സഹായ ധനവുമായി രംഗത്ത് എത്തിയത്. അത് കൊണ്ട് ഒന്നുമായില്ല എന്ന് ആളുകള്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു! കമ്പനികള്‍ക്ക് പിടിച്ച് നില്‍ക്കാനാകാതെ പാപ്പര്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്യുവാന്‍ തുടങ്ങി. അമേരിക്കയില്‍ പണമിറക്കിയ രാജ്യങ്ങള്‍ കുത്ത് പാളയെടുക്കുന്നത് കണ്ടു. നിന്ന നില്‍പ്പില്‍ ആളുകള്‍ക്ക് ജോലികള്‍ നഷ്ടമായി, നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു. അമേരിക്കയില്‍ മാത്രമല്ല അമേരിക്കയുടെ ഉപദേശം സ്വീകരിച്ച ലോക രാഷ്ട്രങ്ങള്‍ എല്ലാം പ്രതിസന്ധിയിലായി. പല രാജ്യങ്ങള്‍ ഇന്ന് കലാപങ്ങള്‍ നേരിടുവാനുള്ള തെയ്യാറെടുപ്പിലാണ്.
ഇതിനിടയില്‍ അമേരിക്കയില്‍ ഇലക്ഷന്‍ വന്നു. സോഷ്യലിസ്റ്റ്ക്കാരനെന്ന് എതിരാളികള്‍ വിളിച്ച ഒബാമയില്‍ അമേരിക്കക്കാര്‍ വിശ്വാസം അര്‍പ്പിച്ചു. സ്വകാര്യ മേഖലയെ കയറൂരി വിട്ടതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും വിശ്വസിക്കുന്നു. ഒബാമ വിജയിച്ചു. അപ്പോഴേയ്ക്കും അമേരിക്ക രൂക്ഷമായ പ്രതിസന്ധിയിലായി കഴിഞ്ഞു. തന്റെ പുതിയ $800 ബില്ല്യണ്‍ സഹായത്തിന് കോണ്‍ഗ്രസ്സ് അനുമതി നല്‍കിയില്ലെങ്കില്‍ അമേരിക്കയ്ക്ക് തിരിച്ച് വരവില്ല എന്ന് ഒബാമ ഓര്‍മ്മപ്പെടുത്തി കൊണ്ടിരുന്നു. ഒടുവില്‍ കോണ്‍ഗ്രസ്സ് ഒബാമയ്ക്ക് സഹായ ധനം വിനിയോഗിക്കുവാന്‍ അനുവാദം നല്‍കി.
ഇതിനിടയില്‍ അമേരിക്കയുടെ ഒറ്റയാന്‍ ഭരണത്തിനെതിരെ ജര്‍മ്മനിയും, ഫ്രാന്‍സും, ബ്രിട്ടണും രംഗത്ത് വന്നു. ഏപ്രിലില്‍ നടക്കുന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ പുതിയ ലോക സാമ്പത്തിക ഏജന്‍സിക്ക് രൂപം നല്‍കുമെന്നും അമേരിക്കയ്ക്ക് വേണമെങ്കില്‍ പങ്കെടുക്കാമെന്നും അവര്‍ തുറന്നടിച്ചു.
$800 ബില്ല്യണ്‍ തുക എങ്ങിനെ ചെലവാകുന്നെന്ന് ജനങ്ങള്‍ക്ക് ഇന്റെര്‍നെറ്റിലൂടെ അറിയാന്‍ വഴി ഒരുക്കുമെന്ന് ഒബാമ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയില്‍ നികുതി ദായകരുടെ ഈ തുക എങ്ങിനെ ചെലവാക്കണമെന്നുള്ളതിന് ഇപ്പോഴും വ്യക്തതയില്ല എന്നതിനാല്‍ അമേരിക്കയിലെയും, മറ്റ് ലോക രാജ്യങ്ങളിലെയും സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ താഴേയ്ക്ക് കൂപ്പ് കുത്തി. ഇതിനിടെ ഒബാമ സര്‍ക്കാര്‍ “സ്വദേശ വല്‍ക്കരണം” നടപ്പിലാക്കുന്നു എന്നും ആക്ഷേപം ഉയര്‍ന്നു. സ്വദേശികള്‍ക്ക് പ്രാധാന്യം കൊടുക്കരുതെന്നും എല്ലാവര്‍ക്കും മത്സരിക്കുവാനുള്ള അവകാശമുണ്ടെന്നും നിര്‍ബന്ധം പിടിച്ചിരുന്നവരാണ് അമേരിക്കയും “സ്വകാര്യ” സ്നേഹികളും!
ഇതിനിടയില്‍ ഫെബ്രുവരി 20 വെള്ളിയാഴ്ച മറ്റൊരു വാര്‍ത്ത പുറത്ത് വന്നു. അമേരിക്കയിലെ പ്രശസ്ത സ്വകാര്യ ബാങ്കുകളായ ബാങ്ക് ഓഫ് അമേരിക്കയും, സിറ്റി ബാങ്കും സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ പോകുന്നു എന്ന്. “നാഷണലൈസേഷന്‍” എന്ന വാക്ക് ആദ്യമായി അമേരിക്കയില്‍ വെള്ളിയാഴ്ച ചര്‍ച്ചാ വിഷയമായി. ഇതെ തുടര്‍ന്ന് അമേരിക്കയില്‍ സ്റ്റോക്ക് മൂക്കും കുത്തി താഴേയ്ക്ക്. എന്നാല്‍ പൊതുമേഖലാ വല്‍ക്കരണം തങ്ങള്‍ നടത്തില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നിരുന്നാലും പണ്ട് സ്വീഡന്‍ നടപ്പിലാക്കിയ “സ്വീഡിഷ് മോഡല്‍” അമേരിക്കന്‍ ഗവണ്മെന്റ് നടപ്പാക്കുമെന്ന് ഇക്കണോമിസ്റ്റുകള്‍ വിലയിരുത്തുന്നു. ബാങ്കുകളുടെ “ബാഡ് അസെറ്റുകള്‍” വിറ്റ് ബാലന്‍സ് ഷീറ്റ് ക്ലിയറാക്കണമെങ്കില്‍ “നാഷണലൈസേഷന്‍” അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല എന്നും അവര്‍ കരുതുന്നു.
ഈ വരുന്ന തിങ്കളാഴ്ച സ്റ്റോക്കിന്റെ പ്രവര്‍ത്തനം തുടങ്ങുമ്പോഴറിയാം ഷെയര്‍ ഹോള്‍ഡേഴ്സ് ഇത് എത്രമാത്രം സ്വാഗതം ചെയ്യുന്നു എന്ന്. ഇനിയുള്ള ദിവസങ്ങള്‍ അമേരിക്കയ്ക്ക് മാത്രമല്ല ലോക രാജ്യങ്ങള്‍ക്കും സുപ്രധാനമായ ദിനങ്ങളാണ്.
അമേരിക്കയും മറ്റ് രാഷ്ട്രങ്ങളും സ്വകാര്യ മേഖല എന്ന ആശയത്തില്‍ നിന്ന് പിന്മാറി പൊതുമേഖലയിലേയ്ക്ക് തിരിയുമ്പോള്‍, താല്‍ക്കാലികമായിട്ടാണെങ്കില്‍ പോലും, ഇന്ന് ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കാതിരുന്നത് ഇന്ത്യന്‍ ബാങ്കുകള്‍ പൊതുമേഖലയിലായിരുന്നത് കൊണ്ടാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ “കുറ്റ”സമ്മതം നടത്തിയിട്ടും ഇന്ത്യന്‍ ഗവണ്മെന്റ് ഇന്നും സ്വകാര്യ മേഖലയ്ക്ക് വേണ്ടി പൊതുമേഖലയെ കൊലയ്ക്ക് കൊടുക്കുവാനുള്ള നെട്ടോട്ടത്തിലാണ്.
ക്യാപറ്റിലസമെന്ന മന്ത്രം മാത്രം ഉയര്‍ന്ന് കേട്ടിരുന്ന അമേരിക്കയില്‍, താല്‍ക്കാലികമായെങ്കിലും, ഇന്ന് നാഷണലൈസേഷന്‍ എന്ന വാക്കിന് സ്വീകാര്യത ഏറുന്നു!
1990കളില്‍ സ്വീഡനില്‍ അതുവരെ ഉയര്‍ന്ന് നിന്നിരുന്ന റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ് മേഖല പെട്ടെന്ന് തകര്‍ന്നടിഞ്ഞു. അന്ന് അവിടെയുള്ള സര്‍ക്കാര്‍ സ്വകാര്യ മേഖലകളെ പൊതുമേഖലയിലാക്കി. ബാങ്കുകളുടെ “ബാഡ് അസ്സെറ്റുകള്‍” വിറ്റ് ബാലന്‍സ് ഷീറ്റ് വൃത്തിയാക്കി. പിന്നീട് അവ പതുക്കെ സ്വകാര്യ മേഖലയ്ക്ക് തന്നെ തിരിച്ച് കൈമാറി കൊണ്ടിരിക്കുന്നു. “സ്വീഡിഷ് മോഡല്‍” എന്ന് ഇതിന് പേരും ലഭിച്ചു.
അപ്പോഴും അമേരിക്കയില്‍ സ്വകാര്യ മേഖല വളര്‍ന്ന് പന്തലിച്ച് തന്നെ നിന്നും. മറ്റ് രാഷ്ട്രങ്ങള്‍ തങ്ങളെ കണ്ട് പടിക്കുക എന്ന അഹങ്കാരം അവര്‍ മറച്ച് വെച്ചില്ല. എന്തിനും ഏതിനും അമേരിക്കയില്ലാതെ പറ്റില്ല എന്ന അവസ്ഥ. പക്ഷേ ഈ സമയത്ത് സ്വീഡനില്‍ സംഭവിച്ചത് അമേരിക്കയിലും സംഭവിക്കുന്നുണ്ട് എന്ന് ആരും അറിഞ്ഞിരുന്നില്ല അല്ലെങ്കില്‍ ലോകത്തെ അറിയിച്ചിരുന്നില്ല. ഒടുവില്‍ അത് സംഭവിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖല മൂലം സ്വകാര്യ ബാങ്കുകളും, ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളും തകര്‍ന്നടിയുന്ന കാഴ്ചയാണ് സ്വകാര്യ മേഖലാ സ്നേഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഞെട്ടലോടെ കണ്ടത്. ബുഷ് ഗവണ്മെന്റ് $1 ട്രില്ല്യണ്‍ ആണ് സഹായ ധനവുമായി രംഗത്ത് എത്തിയത്. അത് കൊണ്ട് ഒന്നുമായില്ല എന്ന് ആളുകള്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു! കമ്പനികള്‍ക്ക് പിടിച്ച് നില്‍ക്കാനാകാതെ പാപ്പര്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്യുവാന്‍ തുടങ്ങി. അമേരിക്കയില്‍ പണമിറക്കിയ രാജ്യങ്ങള്‍ കുത്ത് പാളയെടുക്കുന്നത് കണ്ടു. നിന്ന നില്‍പ്പില്‍ ആളുകള്‍ക്ക് ജോലികള്‍ നഷ്ടമായി, നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു. അമേരിക്കയില്‍ മാത്രമല്ല അമേരിക്കയുടെ ഉപദേശം സ്വീകരിച്ച ലോക രാഷ്ട്രങ്ങള്‍ എല്ലാം പ്രതിസന്ധിയിലായി. പല രാജ്യങ്ങള്‍ ഇന്ന് കലാപങ്ങള്‍ നേരിടുവാനുള്ള തെയ്യാറെടുപ്പിലാണ്.
ഇതിനിടയില്‍ അമേരിക്കയില്‍ ഇലക്ഷന്‍ വന്നു. സോഷ്യലിസ്റ്റ്ക്കാരനെന്ന് എതിരാളികള്‍ വിളിച്ച ഒബാമയില്‍ അമേരിക്കക്കാര്‍ വിശ്വാസം അര്‍പ്പിച്ചു. സ്വകാര്യ മേഖലയെ കയറൂരി വിട്ടതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും വിശ്വസിക്കുന്നു. ഒബാമ വിജയിച്ചു. അപ്പോഴേയ്ക്കും അമേരിക്ക രൂക്ഷമായ പ്രതിസന്ധിയിലായി കഴിഞ്ഞു. തന്റെ പുതിയ $800 ബില്ല്യണ്‍ സഹായത്തിന് കോണ്‍ഗ്രസ്സ് അനുമതി നല്‍കിയില്ലെങ്കില്‍ അമേരിക്കയ്ക്ക് തിരിച്ച് വരവില്ല എന്ന് ഒബാമ ഓര്‍മ്മപ്പെടുത്തി കൊണ്ടിരുന്നു. ഒടുവില്‍ കോണ്‍ഗ്രസ്സ് ഒബാമയ്ക്ക് സഹായ ധനം വിനിയോഗിക്കുവാന്‍ അനുവാദം നല്‍കി.
ഇതിനിടയില്‍ അമേരിക്കയുടെ ഒറ്റയാന്‍ ഭരണത്തിനെതിരെ ജര്‍മ്മനിയും, ഫ്രാന്‍സും, ബ്രിട്ടണും രംഗത്ത് വന്നു. ഏപ്രിലില്‍ നടക്കുന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ പുതിയ ലോക സാമ്പത്തിക ഏജന്‍സിക്ക് രൂപം നല്‍കുമെന്നും അമേരിക്കയ്ക്ക് വേണമെങ്കില്‍ പങ്കെടുക്കാമെന്നും അവര്‍ തുറന്നടിച്ചു.
$800 ബില്ല്യണ്‍ തുക എങ്ങിനെ ചെലവാകുന്നെന്ന് ജനങ്ങള്‍ക്ക് ഇന്റെര്‍നെറ്റിലൂടെ അറിയാന്‍ വഴി ഒരുക്കുമെന്ന് ഒബാമ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയില്‍ നികുതി ദായകരുടെ ഈ തുക എങ്ങിനെ ചെലവാക്കണമെന്നുള്ളതിന് ഇപ്പോഴും വ്യക്തതയില്ല എന്നതിനാല്‍ അമേരിക്കയിലെയും, മറ്റ് ലോക രാജ്യങ്ങളിലെയും സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ താഴേയ്ക്ക് കൂപ്പ് കുത്തി. ഇതിനിടെ ഒബാമ സര്‍ക്കാര്‍ “സ്വദേശ വല്‍ക്കരണം” നടപ്പിലാക്കുന്നു എന്നും ആക്ഷേപം ഉയര്‍ന്നു. സ്വദേശികള്‍ക്ക് പ്രാധാന്യം കൊടുക്കരുതെന്നും എല്ലാവര്‍ക്കും മത്സരിക്കുവാനുള്ള അവകാശമുണ്ടെന്നും നിര്‍ബന്ധം പിടിച്ചിരുന്നവരാണ് അമേരിക്കയും “സ്വകാര്യ” സ്നേഹികളും!
ഇതിനിടയില്‍ ഫെബ്രുവരി 20 വെള്ളിയാഴ്ച മറ്റൊരു വാര്‍ത്ത പുറത്ത് വന്നു. അമേരിക്കയിലെ പ്രശസ്ത സ്വകാര്യ ബാങ്കുകളായ ബാങ്ക് ഓഫ് അമേരിക്കയും, സിറ്റി ബാങ്കും സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ പോകുന്നു എന്ന്. “നാഷണലൈസേഷന്‍” എന്ന വാക്ക് ആദ്യമായി അമേരിക്കയില്‍ വെള്ളിയാഴ്ച ചര്‍ച്ചാ വിഷയമായി. ഇതെ തുടര്‍ന്ന് അമേരിക്കയില്‍ സ്റ്റോക്ക് മൂക്കും കുത്തി താഴേയ്ക്ക്. എന്നാല്‍ പൊതുമേഖലാ വല്‍ക്കരണം തങ്ങള്‍ നടത്തില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നിരുന്നാലും പണ്ട് സ്വീഡന്‍ നടപ്പിലാക്കിയ “സ്വീഡിഷ് മോഡല്‍” അമേരിക്കന്‍ ഗവണ്മെന്റ് നടപ്പാക്കുമെന്ന് ഇക്കണോമിസ്റ്റുകള്‍ വിലയിരുത്തുന്നു. ബാങ്കുകളുടെ “ബാഡ് അസെറ്റുകള്‍” വിറ്റ് ബാലന്‍സ് ഷീറ്റ് ക്ലിയറാക്കണമെങ്കില്‍ “നാഷണലൈസേഷന്‍” അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല എന്നും അവര്‍ കരുതുന്നു.
ഈ വരുന്ന തിങ്കളാഴ്ച സ്റ്റോക്കിന്റെ പ്രവര്‍ത്തനം തുടങ്ങുമ്പോഴറിയാം ഷെയര്‍ ഹോള്‍ഡേഴ്സ് ഇത് എത്രമാത്രം സ്വാഗതം ചെയ്യുന്നു എന്ന്. ഇനിയുള്ള ദിവസങ്ങള്‍ അമേരിക്കയ്ക്ക് മാത്രമല്ല ലോക രാജ്യങ്ങള്‍ക്കും സുപ്രധാനമായ ദിനങ്ങളാണ്.
അമേരിക്കയും മറ്റ് രാഷ്ട്രങ്ങളും സ്വകാര്യ മേഖല എന്ന ആശയത്തില്‍ നിന്ന് പിന്മാറി പൊതുമേഖലയിലേയ്ക്ക് തിരിയുമ്പോള്‍, താല്‍ക്കാലികമായിട്ടാണെങ്കില്‍ പോലും, ഇന്ന് ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കാതിരുന്നത് ഇന്ത്യന്‍ ബാങ്കുകള്‍ പൊതുമേഖലയിലായിരുന്നത് കൊണ്ടാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ “കുറ്റ”സമ്മതം നടത്തിയിട്ടും ഇന്ത്യന്‍ ഗവണ്മെന്റ് ഇന്നും സ്വകാര്യ മേഖലയ്ക്ക് വേണ്ടി പൊതുമേഖലയെ കൊലയ്ക്ക് കൊടുക്കുവാനുള്ള നെട്ടോട്ടത്തിലാണ്.
ക്യാപറ്റിലസമെന്ന മന്ത്രം മാത്രം ഉയര്‍ന്ന് കേട്ടിരുന്ന അമേരിക്കയില്‍, താല്‍ക്കാലികമായെങ്കിലും, ഇന്ന് നാഷണലൈസേഷന്‍ എന്ന വാക്കിന് സ്വീകാര്യത ഏറുന്നു!
Friday, February 20, 2009
രക്ഷകന്‍ ആര്, ലോക സാമ്പത്തിക മാന്ദ്യം 2009 7
ലോക സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ രാഷ്ട്രങ്ങള്‍ പരക്കം പായുകയാണ്. എന്നാല്‍ ഇന്ത്യന്‍ ഗവണ്മെന്റ് ആകട്ടെ ഇങ്ങനെയൊരു സംഭവമേ നടക്കുന്നില്ല എന്ന മട്ടിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം അവതരിപ്പിച്ച് ബഡ്ജറ്റ് വ്യക്തമാക്കുന്നു. എന്നാല്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക്, പ്രത്യേകിച്ച് പ്രവാസികള്‍ക്ക്, കുറച്ചെങ്കിലും ആശ്വാസം കൊടുക്കുവാന്‍ ശ്രമിക്കുന്നതാണ് ഇന്നലെ അവതരിപ്പിച്ച് കേരള ബഡ്ജറ്റ്. എന്നാല്‍ അത് എത്രമാത്രം ആവശ്യക്കാരില്‍ എത്തിച്ചേരുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എന്നിരുന്നാലും കയറ്റ് മതി മേഖലയിലുള്ളവരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ദിവസം ഒബാമ നേടിയെടുത്ത സാമ്പത്തിക പാക്കേജ് എത്രമാത്രം ഫലപ്രദമാകുമെന്ന് അറിയാത്തതിനാല്‍ വാള്‍ സ്ട്രീറ്റ് താഴേയ്ക്ക് പതിച്ചു. ലോക രാജ്യങ്ങള്‍ ഉറ്റ് നോക്കിയിരുന്ന “ഒബാമ സഹായത്തിന്” അമേരിക്കക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രയോജനമില്ല എന്ന് മാത്രമല്ല അമേരിക്കയുടെ “പ്രൊട്ടക്ഷനിസം” എന്ന പുതിയ വഴി മറ്റ് രാജ്യങ്ങള്‍ക്ക് പ്രതികൂലമാകും എന്ന് തീര്‍ച്ചയായി.
ഇതിനിടയില്‍ ഒബാമയുടെ പുതിയ നീക്കം അമേരിക്കയിലെ പ്രൈവറ്റ് ബാങ്കുകളെ പൊതുമേഖലയിലാക്കുമെന്ന ഭീതിയില്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വീണ്ടും താഴേയ്ക്ക് പോയിരിക്കുന്നു. സര്‍ക്കാര്‍ സഹായം നേടാന്‍ ജി.എം. മോട്ടേര്‍സ് 47,000 പേരെ പിരിച്ച് വിടുന്നു! ക്രിസ്റ്റലര്‍ 3,000 പേരെ കൂടി പിരിച്ച് വിടും. ഗുഡ് ഇയര്‍ കമ്പനി 5,000 പേരെ കൂടി പറഞ്ഞഴയ്ക്കുന്നു.
ചൈനയിലാണ് ഇപ്പോള്‍ രാജ്യങ്ങളുടെ പ്രതീക്ഷ. കഴിഞ്ഞ ആഴ്ച പുറത്ത് വന്ന കണക്കുകളനുസരിച്ച് ചൈനയിലാണ് ഇപ്പോള്‍ കൂടുതല്‍ കാറുകള്‍ നിര്‍മ്മിക്കുന്നത്! ആഭ്യന്തര ഉപയോഗത്തിന്റെ പ്രതിഫലനമാണിതെങ്കില്‍ ചൈനയായിരിക്കും തങ്ങള്‍ക്ക് ആശ്രയമെന്ന് രാജ്യങ്ങള്‍ കരുതുന്നു.
കയറ്റ് മതിയിലെ തിരിച്ചടി ജപ്പാനെ കൂടുതല്‍ പ്രശ്നങ്ങളിലേയ്ക്ക് തള്ളിയിട്ടിരിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചതോടെ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളും പ്രതിസന്ധിയിലായിരിക്കുന്നു. ക്രൂഡ് ഓയിലിന്റെ വിലയിടിവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പ്പാദന രാജ്യങ്ങള്‍ “മുണ്ട് മുറുക്കുവാന്‍” തുടങ്ങി! ഗള്‍ഫില്‍ നിന്നും കൂടുതല്‍ പേര്‍ മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ ഇന്ത്യയിലേയ്ക്ക് തിരിക്കുമെന്ന് പറയപ്പെടുന്നു. ഇന്ത്യന്‍ സ്കൂളുകളില്‍ നിന്ന് ആയിരക്കണക്കിന് കുട്ടികള്‍ ടി.സി. വാങ്ങി കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുവാന്‍ ഒരു കച്ചി തുരുമ്പിനായി രാജ്യങ്ങള്‍ ഉഴലുകയാണ്.
കഴിഞ്ഞ ദിവസം ഒബാമ നേടിയെടുത്ത സാമ്പത്തിക പാക്കേജ് എത്രമാത്രം ഫലപ്രദമാകുമെന്ന് അറിയാത്തതിനാല്‍ വാള്‍ സ്ട്രീറ്റ് താഴേയ്ക്ക് പതിച്ചു. ലോക രാജ്യങ്ങള്‍ ഉറ്റ് നോക്കിയിരുന്ന “ഒബാമ സഹായത്തിന്” അമേരിക്കക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രയോജനമില്ല എന്ന് മാത്രമല്ല അമേരിക്കയുടെ “പ്രൊട്ടക്ഷനിസം” എന്ന പുതിയ വഴി മറ്റ് രാജ്യങ്ങള്‍ക്ക് പ്രതികൂലമാകും എന്ന് തീര്‍ച്ചയായി.
ഇതിനിടയില്‍ ഒബാമയുടെ പുതിയ നീക്കം അമേരിക്കയിലെ പ്രൈവറ്റ് ബാങ്കുകളെ പൊതുമേഖലയിലാക്കുമെന്ന ഭീതിയില്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വീണ്ടും താഴേയ്ക്ക് പോയിരിക്കുന്നു. സര്‍ക്കാര്‍ സഹായം നേടാന്‍ ജി.എം. മോട്ടേര്‍സ് 47,000 പേരെ പിരിച്ച് വിടുന്നു! ക്രിസ്റ്റലര്‍ 3,000 പേരെ കൂടി പിരിച്ച് വിടും. ഗുഡ് ഇയര്‍ കമ്പനി 5,000 പേരെ കൂടി പറഞ്ഞഴയ്ക്കുന്നു.
ചൈനയിലാണ് ഇപ്പോള്‍ രാജ്യങ്ങളുടെ പ്രതീക്ഷ. കഴിഞ്ഞ ആഴ്ച പുറത്ത് വന്ന കണക്കുകളനുസരിച്ച് ചൈനയിലാണ് ഇപ്പോള്‍ കൂടുതല്‍ കാറുകള്‍ നിര്‍മ്മിക്കുന്നത്! ആഭ്യന്തര ഉപയോഗത്തിന്റെ പ്രതിഫലനമാണിതെങ്കില്‍ ചൈനയായിരിക്കും തങ്ങള്‍ക്ക് ആശ്രയമെന്ന് രാജ്യങ്ങള്‍ കരുതുന്നു.
കയറ്റ് മതിയിലെ തിരിച്ചടി ജപ്പാനെ കൂടുതല്‍ പ്രശ്നങ്ങളിലേയ്ക്ക് തള്ളിയിട്ടിരിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചതോടെ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളും പ്രതിസന്ധിയിലായിരിക്കുന്നു. ക്രൂഡ് ഓയിലിന്റെ വിലയിടിവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പ്പാദന രാജ്യങ്ങള്‍ “മുണ്ട് മുറുക്കുവാന്‍” തുടങ്ങി! ഗള്‍ഫില്‍ നിന്നും കൂടുതല്‍ പേര്‍ മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ ഇന്ത്യയിലേയ്ക്ക് തിരിക്കുമെന്ന് പറയപ്പെടുന്നു. ഇന്ത്യന്‍ സ്കൂളുകളില്‍ നിന്ന് ആയിരക്കണക്കിന് കുട്ടികള്‍ ടി.സി. വാങ്ങി കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുവാന്‍ ഒരു കച്ചി തുരുമ്പിനായി രാജ്യങ്ങള്‍ ഉഴലുകയാണ്.
Wednesday, February 18, 2009
ലാവലിന്‍ പ്രശ്നത്തില്‍ കേരള ജനതയെ ചതിച്ചത് ആര്?
ഒടുവില്‍ ലാവലിന്‍ കമ്പനി പ്രതികരിച്ചിരിക്കുന്നു.
അവര്‍ പറയുന്നത് ഈ പണി ലാവലിന്‍ ഏറ്റെടുത്തത് കൊണ്ട്, വൈദ്യുതി നിലയങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്താതെ പണി നടന്നതിനാല്‍, കെ.എസ്സ്.ഇ.ബി.ക്ക് 104 കോടി രൂപ ലാഭം ഉണ്ടായി എന്നാണ് . കൂടാതെ പണി തീര്‍ന്നപ്പോള്‍ വാര്‍ഷിക വൈദ്യുതി ഉല്‍പ്പാദനം 23% വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ്. കൂടാതെ പണി നടന്ന യൂണിറ്റുകളുടെ ജീവിത ദൈര്‍ഘ്യം 30 മുതല്‍ 50 കൊല്ലം വരെ കൂട്ടുവാനും കഴിഞ്ഞു അത്രേ.
എന്നാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് 2001, 2002, 2003 കാലഘട്ടത്തിലാണെന്നും ആ വര്‍ഷങ്ങളില്‍ വരള്‍ച്ച് കൊണ്ട് ഉല്‍പ്പാദനം കുറവായിരുന്നു എന്നുമാണ്. കൂടാതെ നിലവിലുള്ള പെന്‍ സ്റ്റോക്ക്, ടണല്‍ എന്നിവയുടെ ഫലമായും വെള്ളമെത്തുന്നത് കുറവാണത്രേ.
മല്‍ബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ പണിക്ക് വേണ്ടിയുള്ള എം.ഒ.യു. 1998ല്‍ 180 ദിവസത്തേയ്ക്കായിരുന്നു എന്നും ഒരു ഫോര്‍മല്‍ എഗ്രിമെന്റ് നടത്തുവാന്‍ മാറി വന്ന സര്‍ക്കാരും തയ്യാറാകാഞ്ഞതിനാല്‍ 2001ല്‍ കാലഹരണപ്പെട്ടു എന്നും കമ്പനി അവകാശപ്പെടുന്നു.
എന്നാല്‍ ലാവലിന്റെയും (കനേഡിയന്‍ $2.64 മില്ല്യണ്‍), സി.ഐ.ഡി.എ.യുടെയും (കനേഡിയന്‍ $1.8 മില്ല്യണ്‍) ഫണ്ട് കൊണ്ട് 2000 നവമ്പര്‍ 1ന് ആശുപത്രി ആരംഭിച്ചു എന്നും പറയുന്നു.
അപ്പോള്‍ ആരാണ് കേരള ജനതയെ ചതിച്ചത്? മാറി മാറി ഭരിച്ച എല്‍.ഡി.എഫ്., യൂ.ഡി.എഫ്. സര്‍ക്കാരുകളോ അതോ ലാവലിന്‍ കമ്പനിയോ അതോ കെ.എസ്സ്.ഇ.ബി. ജീവനക്കാരോ അതോ എ.ജി.യോ അതോ “മരക്കഴുതകളെന്ന്” വിളിക്കപ്പെടുന്ന വോട്ടര്‍മാരോ?
അവര്‍ പറയുന്നത് ഈ പണി ലാവലിന്‍ ഏറ്റെടുത്തത് കൊണ്ട്, വൈദ്യുതി നിലയങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്താതെ പണി നടന്നതിനാല്‍, കെ.എസ്സ്.ഇ.ബി.ക്ക് 104 കോടി രൂപ ലാഭം ഉണ്ടായി എന്നാണ് . കൂടാതെ പണി തീര്‍ന്നപ്പോള്‍ വാര്‍ഷിക വൈദ്യുതി ഉല്‍പ്പാദനം 23% വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ്. കൂടാതെ പണി നടന്ന യൂണിറ്റുകളുടെ ജീവിത ദൈര്‍ഘ്യം 30 മുതല്‍ 50 കൊല്ലം വരെ കൂട്ടുവാനും കഴിഞ്ഞു അത്രേ.
എന്നാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് 2001, 2002, 2003 കാലഘട്ടത്തിലാണെന്നും ആ വര്‍ഷങ്ങളില്‍ വരള്‍ച്ച് കൊണ്ട് ഉല്‍പ്പാദനം കുറവായിരുന്നു എന്നുമാണ്. കൂടാതെ നിലവിലുള്ള പെന്‍ സ്റ്റോക്ക്, ടണല്‍ എന്നിവയുടെ ഫലമായും വെള്ളമെത്തുന്നത് കുറവാണത്രേ.
മല്‍ബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ പണിക്ക് വേണ്ടിയുള്ള എം.ഒ.യു. 1998ല്‍ 180 ദിവസത്തേയ്ക്കായിരുന്നു എന്നും ഒരു ഫോര്‍മല്‍ എഗ്രിമെന്റ് നടത്തുവാന്‍ മാറി വന്ന സര്‍ക്കാരും തയ്യാറാകാഞ്ഞതിനാല്‍ 2001ല്‍ കാലഹരണപ്പെട്ടു എന്നും കമ്പനി അവകാശപ്പെടുന്നു.
എന്നാല്‍ ലാവലിന്റെയും (കനേഡിയന്‍ $2.64 മില്ല്യണ്‍), സി.ഐ.ഡി.എ.യുടെയും (കനേഡിയന്‍ $1.8 മില്ല്യണ്‍) ഫണ്ട് കൊണ്ട് 2000 നവമ്പര്‍ 1ന് ആശുപത്രി ആരംഭിച്ചു എന്നും പറയുന്നു.
അപ്പോള്‍ ആരാണ് കേരള ജനതയെ ചതിച്ചത്? മാറി മാറി ഭരിച്ച എല്‍.ഡി.എഫ്., യൂ.ഡി.എഫ്. സര്‍ക്കാരുകളോ അതോ ലാവലിന്‍ കമ്പനിയോ അതോ കെ.എസ്സ്.ഇ.ബി. ജീവനക്കാരോ അതോ എ.ജി.യോ അതോ “മരക്കഴുതകളെന്ന്” വിളിക്കപ്പെടുന്ന വോട്ടര്‍മാരോ?
Tuesday, February 17, 2009
മാന്ദ്യത്തിന്റെ മറവില്‍ കോണ്‍ഗ്രസ്സിന്റെ കൊള്ള
പുതിയ ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രതീക്ഷിച്ചത് പോലെ ഇലക്ഷന്‍ മുന്നില്‍ കണ്ടു കൊണ്ടുള്ള സുഖിപ്പിക്കല്‍. സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിച്ചില്ല എന്ന് വരുത്തുവാന്‍ ബഡ്ജറ്റില്‍ പുതിയ സാമ്പത്തിക ഉത്തേജനത്തിന്റെ സൂചനയൊന്നും കാണിച്ചിട്ടില്ല. ഈ തിരിച്ചറിവ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പ്രതിഫലിച്ചു.
ആഭ്യന്തര-വിദേശ കടം 3135,775 കോടി രൂപയില്‍ നിന്ന് 3406,322 കോടിയില്‍ എത്തി.
പലിശ 200,082 കോടിയില്‍ നിന്ന് 226,110 കോടി ആയി.
ഡിഫന്‍സിന് 76,948 കോടിയില്‍ നിന്ന് 90,535 കോടിയാക്കിയും, തെരഞ്ഞെടുപ്പ് ചെലവ് 407 കോടിയില്‍ നിന്ന് 1,141 കോടിയാക്കിയും ഉയര്‍ത്തി.
എന്നാല്‍
കാര്‍ഷിക മേഖലയ്ക്ക് വേണ്ടി 139,670 കോടിയില്‍ നിന്ന് 98,076 കോടിയായും, വ്യവസായം/മിനറത്സ് മേഖലയ്ക്ക് 32,580 കോടിയില്‍ നിന്ന് 18,860 കോടിയായും കുറച്ചിരിക്കുന്നു!
1,120 കോടി സ്വരൂപിക്കുവാനെന്ന പേരില്‍ Rail India Technical and Economic Services (RITES), Cochin Ship Yard, Telecommunications Consultants India, Manganese Ore India Limited (MOIL), Rashtriya Ispat Nigam Limited (RINL), Satluj Jal Vidyut Nigam (SJVN) എന്നീ 6 പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുവാനുള്ള നീക്കം പ്രഖ്യാപിച്ചു! ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനികളെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുവാനുള്ള കോണ്‍ഗ്രസ്സിന്റെ മുന്‍ നിലപാട് ഒരിക്കല്‍ കൂടി ബഡ്ജറ്റിലൂടെ തെളിയിച്ചിരിക്കുന്നു. ഇതിലൂടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് പിന്തുണയും, “സംഭാവനകളും” ഉറപ്പാക്കിയിരിക്കുന്നു!
ആഭ്യന്തര-വിദേശ കടം 3135,775 കോടി രൂപയില്‍ നിന്ന് 3406,322 കോടിയില്‍ എത്തി.
പലിശ 200,082 കോടിയില്‍ നിന്ന് 226,110 കോടി ആയി.
ഡിഫന്‍സിന് 76,948 കോടിയില്‍ നിന്ന് 90,535 കോടിയാക്കിയും, തെരഞ്ഞെടുപ്പ് ചെലവ് 407 കോടിയില്‍ നിന്ന് 1,141 കോടിയാക്കിയും ഉയര്‍ത്തി.
എന്നാല്‍
കാര്‍ഷിക മേഖലയ്ക്ക് വേണ്ടി 139,670 കോടിയില്‍ നിന്ന് 98,076 കോടിയായും, വ്യവസായം/മിനറത്സ് മേഖലയ്ക്ക് 32,580 കോടിയില്‍ നിന്ന് 18,860 കോടിയായും കുറച്ചിരിക്കുന്നു!
1,120 കോടി സ്വരൂപിക്കുവാനെന്ന പേരില്‍ Rail India Technical and Economic Services (RITES), Cochin Ship Yard, Telecommunications Consultants India, Manganese Ore India Limited (MOIL), Rashtriya Ispat Nigam Limited (RINL), Satluj Jal Vidyut Nigam (SJVN) എന്നീ 6 പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുവാനുള്ള നീക്കം പ്രഖ്യാപിച്ചു! ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനികളെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുവാനുള്ള കോണ്‍ഗ്രസ്സിന്റെ മുന്‍ നിലപാട് ഒരിക്കല്‍ കൂടി ബഡ്ജറ്റിലൂടെ തെളിയിച്ചിരിക്കുന്നു. ഇതിലൂടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് പിന്തുണയും, “സംഭാവനകളും” ഉറപ്പാക്കിയിരിക്കുന്നു!
Friday, February 13, 2009
തഥൈവ, ലോക സാമ്പത്തിക മാന്ദ്യം 2009 6
ഫെബ്രുവരി 12ന് ഇന്ത്യ ഗവണ്മെന്റ് ഡിസമ്പറിലെ വ്യവസായിക വളര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത് വിട്ടു.
2007-2008 ഡിസമ്പറില്‍ നിര്‍മ്മാണ മേഖലയില്‍ 8% വളര്‍ച്ചയുണ്ടായിരുന്ന സ്ഥലത്ത് -2.5% (മൈനസ് 2.5%) ആയിരിക്കുന്നു. അതായത് 2.5% പുറകോട്ട് വീണു! കേന്ദ്ര ഗവണ്മെന്റ് കോടികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒഴുക്കിയിരുന്നു എന്നത് ഓര്‍ക്കണം. അത് പ്രതീക്ഷിച്ച ഫലം നല്‍കിയില്ല.
വ്യവസായിക ഉല്‍പ്പാദനത്തിലെ പ്രധാനപ്പെട്ട എല്ലാ മേഖലയിലും വളര്‍ച്ച പുറകോട്ടായിരുന്നു. ടെക്സ്റ്റൈല്‍ മേഖലയിലാണ് വന്‍ തകര്‍ച്ച ദൃശ്യമായത്, -66.4%. മരം, പേപ്പര്‍, ലെതര്‍, ഭക്ഷണം, കെമിക്കത്സ്, ഗതാഗതം തുടങ്ങിയ നിര്‍മ്മാണ മേഖലകളാണ് മറ്റ് മേഖലകള്‍. എന്നാല്‍ ബിവറേജസ്, ടൊബാക്കോ വ്യവസായ മേഖലയില്‍ 9% വര്‍ദ്ധനവാണുണ്ടായത്! കണ്‍സ്യൂമര്‍ ഗുഡ്സ് -2.7% (മൈനസ് 2.7%) ആയി കുറഞ്ഞു.
ചുരുക്കി പറഞ്ഞാല്‍ ഒക്ടോബര്‍, നവമ്പര്‍, ഡിസമ്പര്‍ എന്നീ മാസങ്ങളിലെ കണക്ക് നോക്കിയാല്‍ ഇന്ത്യയുടെ വളര്‍ച്ച മുരടിച്ചിരിക്കുന്നു എന്നു മാത്രമല്ല പുറകോട്ടടിച്ചിരിക്കുന്നു, സാമ്പത്തിക മാന്ദ്യം ഇന്ത്യയെയും ബാധിച്ചിരിക്കുന്നു എന്നും കാണാം.
വരും മാസങ്ങളില്‍ ഇനി ഇന്ത്യ, പ്രത്യേകിച്ച് കേരളം, നേരിടുവാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം ഗള്‍ഫ് നാടുകളില്‍ നിന്ന് താല്‍ക്കാലികമായും, സ്ഥിരമായും ജോലി നഷ്ടപ്പെട്ടവരുടെ തിരിച്ച് വരവായിരിക്കും.
ഗള്‍ഫ് നാടുകളില്‍ ജോലികള്‍ അപ്രത്യക്ഷമാകുവാന്‍ തുടങ്ങിയത് റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. 10,000 ത്തോളം ഇന്ത്യക്കാര്‍ക്ക് ഇതു വരെ ജോലി നഷ്ടപ്പെട്ടു. നിര്‍മ്മാണ മേഖലയിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടുന്നത്.
അമേരിക്കയില്‍ ഒബാമ തന്റെ $900 ബില്ല്യണ്‍ രക്ഷാപ്രവര്‍ത്തന പ്ലാനിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. ഇതിന്റെ സ്ഥിതി നോക്കിയാണ് ഇപ്പോള്‍ ലോകരാജ്യങ്ങളിലെ സ്റ്റോക്ക് എക്സ് ചേഞ്ചുകള്‍ നീങ്ങുന്നത്. എണ്ണ വില ഒരു ഘട്ടത്തില്‍ ബാരലിന് $35ന് താഴെ വരെയെത്തി.
ജപ്പാനില്‍ കൂടുതല്‍ കമ്പനികള്‍ ആളുകളെ പിരിച്ച് വിടുന്നു എന്ന് പ്രഖ്യാപിച്ചു. നിസ്സാന്‍ 20,000 പേരെയാണ് പിരിച്ച് വിടുവാന്‍ പോകുന്നത്. സ്വിസ് ബാങ്ക് 2,700 പേരെ പിരിച്ച് വിടുവാന്‍ പോകുന്നു. യൂറോപ്പിലും സാമ്പത്തിക മാന്ദ്യം കലശലായി. അമേരിക്കയിലും പല കമ്പനികളും ആളുകളെ പിരിച്ച് വിട്ടു കൊണ്ടിരിക്കുന്നു. കാര്‍ കമ്പനിയായ ജി.എം. വീണ്ടും 10,000ത്തോളം പേരെ പിരിച്ച് വിടും.
അമേരിക്കയില്‍ തൊഴിലില്ലായ്മ സഹായത്തിന് അപേക്ഷിക്കുന്ന പുതിയ ആളുകളുടെ എണ്ണം കുറഞ്ഞു എന്ന് കണക്കുകള്‍ തെല്ല് ആശ്വാസത്തോടെയാണ് കാണുന്നത്. അതോടൊപ്പം ജനുവരിയിലെ റീട്ടെയില്‍ സെയിത്സ് 1% വര്‍ദ്ധനവ് കാണിച്ചു. ഇതു വരെ പൂജ്യത്തിന് താഴെയായിരുന്നു.
എന്നാല്‍ ചൈനയില്‍ സാമ്പത്തിക ഉണര്‍വ് കാണുവാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്ന് തുടങ്ങി. ഇന്ത്യയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ കൂമ്പിന് വളം വെച്ചപ്പോള്‍ ചൈന സാധാരണ ജനങ്ങള്‍ക്ക് ജോലി ലഭിക്കുവാന്‍ വേണ്ട സാമ്പത്തിക ഉത്തേജന പാക്കേജുകളാണ് നടത്തിയത്. കയറ്റ് മതി താഴേയ്ക്ക് പതിച്ചപ്പോള്‍ രാജ്യത്ത് കൂടുതല്‍ റെയിലുകളും, കെട്ടിടങ്ങളും പണിയുവാന്‍ ഗവണ്മെന്റ് മുങ്കൈ എടുത്തതിന്റെ ഫലം കണ്ട് തുടങ്ങിയിരിക്കുന്നു. ഒബാമയും മുന്നോട്ട് വെച്ചിരിക്കുന്നത് ഏതാണ്ട് ഇതു പോലെയുള്ള പദ്ധതിയാണ്. നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്തുക വഴി സാധാരണക്കാര്‍ക്ക് ജോലി ഉറപ്പാക്കുന്ന പദ്ധതി ഇന്ത്യ ഇനി എന്ന് നടപ്പിലാക്കുമെന്ന് കണ്ടറിയണം.
2007-2008 ഡിസമ്പറില്‍ നിര്‍മ്മാണ മേഖലയില്‍ 8% വളര്‍ച്ചയുണ്ടായിരുന്ന സ്ഥലത്ത് -2.5% (മൈനസ് 2.5%) ആയിരിക്കുന്നു. അതായത് 2.5% പുറകോട്ട് വീണു! കേന്ദ്ര ഗവണ്മെന്റ് കോടികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒഴുക്കിയിരുന്നു എന്നത് ഓര്‍ക്കണം. അത് പ്രതീക്ഷിച്ച ഫലം നല്‍കിയില്ല.
വ്യവസായിക ഉല്‍പ്പാദനത്തിലെ പ്രധാനപ്പെട്ട എല്ലാ മേഖലയിലും വളര്‍ച്ച പുറകോട്ടായിരുന്നു. ടെക്സ്റ്റൈല്‍ മേഖലയിലാണ് വന്‍ തകര്‍ച്ച ദൃശ്യമായത്, -66.4%. മരം, പേപ്പര്‍, ലെതര്‍, ഭക്ഷണം, കെമിക്കത്സ്, ഗതാഗതം തുടങ്ങിയ നിര്‍മ്മാണ മേഖലകളാണ് മറ്റ് മേഖലകള്‍. എന്നാല്‍ ബിവറേജസ്, ടൊബാക്കോ വ്യവസായ മേഖലയില്‍ 9% വര്‍ദ്ധനവാണുണ്ടായത്! കണ്‍സ്യൂമര്‍ ഗുഡ്സ് -2.7% (മൈനസ് 2.7%) ആയി കുറഞ്ഞു.
ചുരുക്കി പറഞ്ഞാല്‍ ഒക്ടോബര്‍, നവമ്പര്‍, ഡിസമ്പര്‍ എന്നീ മാസങ്ങളിലെ കണക്ക് നോക്കിയാല്‍ ഇന്ത്യയുടെ വളര്‍ച്ച മുരടിച്ചിരിക്കുന്നു എന്നു മാത്രമല്ല പുറകോട്ടടിച്ചിരിക്കുന്നു, സാമ്പത്തിക മാന്ദ്യം ഇന്ത്യയെയും ബാധിച്ചിരിക്കുന്നു എന്നും കാണാം.
വരും മാസങ്ങളില്‍ ഇനി ഇന്ത്യ, പ്രത്യേകിച്ച് കേരളം, നേരിടുവാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം ഗള്‍ഫ് നാടുകളില്‍ നിന്ന് താല്‍ക്കാലികമായും, സ്ഥിരമായും ജോലി നഷ്ടപ്പെട്ടവരുടെ തിരിച്ച് വരവായിരിക്കും.
ഗള്‍ഫ് നാടുകളില്‍ ജോലികള്‍ അപ്രത്യക്ഷമാകുവാന്‍ തുടങ്ങിയത് റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. 10,000 ത്തോളം ഇന്ത്യക്കാര്‍ക്ക് ഇതു വരെ ജോലി നഷ്ടപ്പെട്ടു. നിര്‍മ്മാണ മേഖലയിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടുന്നത്.
അമേരിക്കയില്‍ ഒബാമ തന്റെ $900 ബില്ല്യണ്‍ രക്ഷാപ്രവര്‍ത്തന പ്ലാനിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. ഇതിന്റെ സ്ഥിതി നോക്കിയാണ് ഇപ്പോള്‍ ലോകരാജ്യങ്ങളിലെ സ്റ്റോക്ക് എക്സ് ചേഞ്ചുകള്‍ നീങ്ങുന്നത്. എണ്ണ വില ഒരു ഘട്ടത്തില്‍ ബാരലിന് $35ന് താഴെ വരെയെത്തി.
ജപ്പാനില്‍ കൂടുതല്‍ കമ്പനികള്‍ ആളുകളെ പിരിച്ച് വിടുന്നു എന്ന് പ്രഖ്യാപിച്ചു. നിസ്സാന്‍ 20,000 പേരെയാണ് പിരിച്ച് വിടുവാന്‍ പോകുന്നത്. സ്വിസ് ബാങ്ക് 2,700 പേരെ പിരിച്ച് വിടുവാന്‍ പോകുന്നു. യൂറോപ്പിലും സാമ്പത്തിക മാന്ദ്യം കലശലായി. അമേരിക്കയിലും പല കമ്പനികളും ആളുകളെ പിരിച്ച് വിട്ടു കൊണ്ടിരിക്കുന്നു. കാര്‍ കമ്പനിയായ ജി.എം. വീണ്ടും 10,000ത്തോളം പേരെ പിരിച്ച് വിടും.
അമേരിക്കയില്‍ തൊഴിലില്ലായ്മ സഹായത്തിന് അപേക്ഷിക്കുന്ന പുതിയ ആളുകളുടെ എണ്ണം കുറഞ്ഞു എന്ന് കണക്കുകള്‍ തെല്ല് ആശ്വാസത്തോടെയാണ് കാണുന്നത്. അതോടൊപ്പം ജനുവരിയിലെ റീട്ടെയില്‍ സെയിത്സ് 1% വര്‍ദ്ധനവ് കാണിച്ചു. ഇതു വരെ പൂജ്യത്തിന് താഴെയായിരുന്നു.
എന്നാല്‍ ചൈനയില്‍ സാമ്പത്തിക ഉണര്‍വ് കാണുവാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്ന് തുടങ്ങി. ഇന്ത്യയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ കൂമ്പിന് വളം വെച്ചപ്പോള്‍ ചൈന സാധാരണ ജനങ്ങള്‍ക്ക് ജോലി ലഭിക്കുവാന്‍ വേണ്ട സാമ്പത്തിക ഉത്തേജന പാക്കേജുകളാണ് നടത്തിയത്. കയറ്റ് മതി താഴേയ്ക്ക് പതിച്ചപ്പോള്‍ രാജ്യത്ത് കൂടുതല്‍ റെയിലുകളും, കെട്ടിടങ്ങളും പണിയുവാന്‍ ഗവണ്മെന്റ് മുങ്കൈ എടുത്തതിന്റെ ഫലം കണ്ട് തുടങ്ങിയിരിക്കുന്നു. ഒബാമയും മുന്നോട്ട് വെച്ചിരിക്കുന്നത് ഏതാണ്ട് ഇതു പോലെയുള്ള പദ്ധതിയാണ്. നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്തുക വഴി സാധാരണക്കാര്‍ക്ക് ജോലി ഉറപ്പാക്കുന്ന പദ്ധതി ഇന്ത്യ ഇനി എന്ന് നടപ്പിലാക്കുമെന്ന് കണ്ടറിയണം.
Thursday, February 12, 2009
മക്കള്‍ അധികമായാല്‍
അധികമായാല്‍ അമൃതും ആപത്ത് എന്ന പഴം ചൊല്ല് കേരളീയര്‍ക്ക് സുപരിചിതം. എന്നാല്‍ ഈ അടുത്ത കാലത്ത് ചില മതങ്ങളിലെ ഉന്നത വ്യക്തികള്‍ ഇത് വിസ്മരിക്കുന്നത് കാണാം.
അവര്‍ പറയുന്നത് എന്തെന്നാല്‍ “എല്ലാ മതവിശ്വാസവുമനുസരിച്ച് ദൈവമാണ് മനുഷ്യന്റെ സ്രഷ്ടാവ്. മനുഷ്യ ജീവന്‍ സംക്രമിപ്പിക്കുക എന്ന ഗൗരവമായ ചുമതലയില്‍ സ്രഷ്ടാവായ ദൈവവുമായി സ്വാതന്ത്ര്യത്തോടും ഉത്തരവാദിത്വത്തോടുംകൂടെ സഹകരിക്കേണ്ടവരാണ് ഓരോ കുടുംബവും. ഇത് മതപരമായ അവകാശവും കടമയുമാണ്...” “....രാജ്യവളര്‍ച്ചയ്ക്ക് ജനനനിയന്ത്രണമല്ല കൂടുതല്‍ ജനങ്ങളെയാണവശ്യം...” എന്ന് പറയുന്നവര്‍ക്ക് വായിച്ച് പഠിക്കുവാന്‍ അമേരിക്കയില്‍ നിന്നുമുള്ള ഒരു സംഭവം ഇതാ.
ജനുവരി 26ന് അമേരിക്കയിലെ കാലിഫോര്‍ണ്ണിയയില്‍ ഒരു സ്ത്രീക്ക് ഒറ്റ പ്രസവത്തില്‍ 8 കുട്ടികള്‍ ജനിച്ച വിവരം ലോകം അറിഞ്ഞു. ഇതിന് മുന്‍പ് ഇത് പോലെ ഒരു സംഭവമേ ഉണ്ടായിട്ടുള്ളൂ, 1998ല്‍ ഹൂസ്റ്റണില്‍ . എല്ലാവരും സന്തോഷിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഈ സ്ത്രീ 33 വയസ്സുള്ള നാദിയയാണ് എന്നറിഞ്ഞു. കുട്ടികള്‍ കൂടുതല്‍ വയറ്റിലുണ്ടെന്നറിഞ്ഞിട്ടും കൂടുതലുള്ളതിനെ നഷിപ്പിക്കുവാന്‍ ആ അമ്മ തയ്യാറായില്ല. പിന്നെ വന്ന വാര്‍ത്ത ഈ സ്ത്രീക്ക് ഇതിന് മുന്‍പ് 6 കുട്ടികള്‍ ഉണ്ടെന്നും, ഇപ്പോള്‍ മൊത്തം 14 കുട്ടികള്‍! ഈ കുട്ടികളെല്ലാം തന്നെ കൃത്രിമ ഗര്‍ഭധാരണം നടത്തിയുണ്ടായതും!
ഈ സന്തോഷം അധികം നീണ്ടില്ല എന്ത് കൊണ്ട് 8 ഭ്രൂണങ്ങള്‍ ഒരുമിച്ച് നിക്ഷേപിച്ചു എന്ന ചോദ്യവുമായി ഡോക്ടര്‍മാര്‍ രംഗത്ത് എത്തി. അവിടം കൊണ്ടും കഴിഞ്ഞില്ല. 14 ഭ്രൂണങ്ങളും നിക്ഷേപിച്ചത് ഒരേ ക്ലിനിക്കില്‍ തന്നെ! ഇതിന്റെ എല്ലാം എത്തിക്സിനെ കുറിച്ച് ചര്‍ച്ചകള്‍ മുറുകുമ്പോള്‍ ഇതാ പുതിയ വിവാദം പൊട്ടി പുറപ്പെട്ടിരിക്കുന്നു.
ഈ കുട്ടികളുടെ പരിചരണത്തിനുള്ള പണം ആരാണ് നല്‍കുന്നത്?
ഇതിന്റെ ഉത്തരം കിട്ടിയതോടേ ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നു. 8 കുട്ടികളുടെയും മൂത്ത 6 കുട്ടികള്‍ ജീവിക്കുന്നത് ഗവണ്മെന്റ് സഹായം കൊണ്ടാണ്. ഇനി ഈ 8 കുട്ടികളും ജീവിക്കേണ്ടത് ഗവണ്മെന്റ് സഹായത്താലാണ്. ഇത് കൂടാതെ ഇപ്പോഴത്തെ 8 കുട്ടികള്‍ ജനിച്ചിരിക്കുന്നത് സമയത്തിനും മുന്‍പേയായാണ്. ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസസിന്റെ കണക്കനുസരിച്ച് ഹോസ്പിറ്റല്‍ ചെലവ് ഒരു കുട്ടിക്ക് ഏകദേശം $1,64,273 ആണ്. അപ്പോള്‍ 8 കുട്ടികള്‍ക്ക് $1.3 മില്ല്യണ്‍!
ഇത് കൂടാതെ അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറിന്റെ കണക്കനുസരിച്ച് ഒരു കുട്ടിയെ ജനനം മുതല്‍ 17 വയസ്സ് വരെ വളര്‍ത്തിയെടുക്കുന്നതിനുള്ള ചെലവ് ഏകദേശം $2 മില്ല്യണ്‍ വരും. അപ്പോള്‍ 14 കുട്ടികള്‍ക്ക് വേണ്ടി ഗവണ്മെന്റ് ചെല വഴിക്കേണ്ടി വരുന്നത്! തങ്ങള്‍ നല്‍കുന്ന നികുതി പണം എടുത്ത് ഇതു പോലെ ചെലവഴിക്കുന്നതിലാണ് കാലിഫോര്‍ണിയയിലെ ജനങ്ങള്‍ രോഷാകുലരാകുന്നത്.
എന്നാല്‍ നാദിയ പറയുന്നത് താന്‍ ഡിഗ്രിക്ക് ചേരുവാന്‍ പോകുകയാണെന്നും അങ്ങിനെ കിട്ടുന്ന സ്റ്റുഡ്ന്റ് ലോണ്‍ ഉപയോഗിച്ച് കുട്ടികളെ നോക്കും എന്നും ആണ്.
8 കുട്ടികളെ ജീവനോടെ കിട്ടിയ സന്തോഷ വാര്‍ത്ത ഇപ്പോള്‍ മെഡിക്കല്‍ എത്തിക്സിലും, സാമ്പത്തിക പ്രശ്നത്തിലും എത്തി നില്‍ക്കുന്നു. ഒരു കുടുമ്പത്തിലെ പ്രശ്നം ഇപ്പോള്‍ കാലിഫോര്‍ണിയയിലെ നികുതിദായകരുടെ പ്രശ്നമായി മാറിയിരിക്കുന്നു. ഇന്ന് ഈ വാര്‍ത്ത അമേരിക്കയില്‍ പ്രാധാന്യമായതിന് കാരണം ഒരു പക്ഷേ ഇന്ന് അമേരിക്ക നേരിടുന്ന സാമ്പത്തിക മാന്ദ്യമായിരിക്കണം.
ഗുണപാഠം: കുട്ടികള്‍ കൂടുതലുണ്ടായാല്‍ അത് ദൈവ നിയോഗം എന്നതിലുപരി ചിലപ്പോള്‍ ആ മാതാപിതാക്കളേക്കാള്‍ നികുതി കൊടുക്കുന്ന മറ്റുള്ളവര്‍ക്ക് സാമ്പത്തിക ബാധ്യത കൂടിയാകും.
അവര്‍ പറയുന്നത് എന്തെന്നാല്‍ “എല്ലാ മതവിശ്വാസവുമനുസരിച്ച് ദൈവമാണ് മനുഷ്യന്റെ സ്രഷ്ടാവ്. മനുഷ്യ ജീവന്‍ സംക്രമിപ്പിക്കുക എന്ന ഗൗരവമായ ചുമതലയില്‍ സ്രഷ്ടാവായ ദൈവവുമായി സ്വാതന്ത്ര്യത്തോടും ഉത്തരവാദിത്വത്തോടുംകൂടെ സഹകരിക്കേണ്ടവരാണ് ഓരോ കുടുംബവും. ഇത് മതപരമായ അവകാശവും കടമയുമാണ്...” “....രാജ്യവളര്‍ച്ചയ്ക്ക് ജനനനിയന്ത്രണമല്ല കൂടുതല്‍ ജനങ്ങളെയാണവശ്യം...” എന്ന് പറയുന്നവര്‍ക്ക് വായിച്ച് പഠിക്കുവാന്‍ അമേരിക്കയില്‍ നിന്നുമുള്ള ഒരു സംഭവം ഇതാ.
ജനുവരി 26ന് അമേരിക്കയിലെ കാലിഫോര്‍ണ്ണിയയില്‍ ഒരു സ്ത്രീക്ക് ഒറ്റ പ്രസവത്തില്‍ 8 കുട്ടികള്‍ ജനിച്ച വിവരം ലോകം അറിഞ്ഞു. ഇതിന് മുന്‍പ് ഇത് പോലെ ഒരു സംഭവമേ ഉണ്ടായിട്ടുള്ളൂ, 1998ല്‍ ഹൂസ്റ്റണില്‍ . എല്ലാവരും സന്തോഷിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഈ സ്ത്രീ 33 വയസ്സുള്ള നാദിയയാണ് എന്നറിഞ്ഞു. കുട്ടികള്‍ കൂടുതല്‍ വയറ്റിലുണ്ടെന്നറിഞ്ഞിട്ടും കൂടുതലുള്ളതിനെ നഷിപ്പിക്കുവാന്‍ ആ അമ്മ തയ്യാറായില്ല. പിന്നെ വന്ന വാര്‍ത്ത ഈ സ്ത്രീക്ക് ഇതിന് മുന്‍പ് 6 കുട്ടികള്‍ ഉണ്ടെന്നും, ഇപ്പോള്‍ മൊത്തം 14 കുട്ടികള്‍! ഈ കുട്ടികളെല്ലാം തന്നെ കൃത്രിമ ഗര്‍ഭധാരണം നടത്തിയുണ്ടായതും!
ഈ സന്തോഷം അധികം നീണ്ടില്ല എന്ത് കൊണ്ട് 8 ഭ്രൂണങ്ങള്‍ ഒരുമിച്ച് നിക്ഷേപിച്ചു എന്ന ചോദ്യവുമായി ഡോക്ടര്‍മാര്‍ രംഗത്ത് എത്തി. അവിടം കൊണ്ടും കഴിഞ്ഞില്ല. 14 ഭ്രൂണങ്ങളും നിക്ഷേപിച്ചത് ഒരേ ക്ലിനിക്കില്‍ തന്നെ! ഇതിന്റെ എല്ലാം എത്തിക്സിനെ കുറിച്ച് ചര്‍ച്ചകള്‍ മുറുകുമ്പോള്‍ ഇതാ പുതിയ വിവാദം പൊട്ടി പുറപ്പെട്ടിരിക്കുന്നു.
ഈ കുട്ടികളുടെ പരിചരണത്തിനുള്ള പണം ആരാണ് നല്‍കുന്നത്?
ഇതിന്റെ ഉത്തരം കിട്ടിയതോടേ ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നു. 8 കുട്ടികളുടെയും മൂത്ത 6 കുട്ടികള്‍ ജീവിക്കുന്നത് ഗവണ്മെന്റ് സഹായം കൊണ്ടാണ്. ഇനി ഈ 8 കുട്ടികളും ജീവിക്കേണ്ടത് ഗവണ്മെന്റ് സഹായത്താലാണ്. ഇത് കൂടാതെ ഇപ്പോഴത്തെ 8 കുട്ടികള്‍ ജനിച്ചിരിക്കുന്നത് സമയത്തിനും മുന്‍പേയായാണ്. ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസസിന്റെ കണക്കനുസരിച്ച് ഹോസ്പിറ്റല്‍ ചെലവ് ഒരു കുട്ടിക്ക് ഏകദേശം $1,64,273 ആണ്. അപ്പോള്‍ 8 കുട്ടികള്‍ക്ക് $1.3 മില്ല്യണ്‍!
ഇത് കൂടാതെ അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറിന്റെ കണക്കനുസരിച്ച് ഒരു കുട്ടിയെ ജനനം മുതല്‍ 17 വയസ്സ് വരെ വളര്‍ത്തിയെടുക്കുന്നതിനുള്ള ചെലവ് ഏകദേശം $2 മില്ല്യണ്‍ വരും. അപ്പോള്‍ 14 കുട്ടികള്‍ക്ക് വേണ്ടി ഗവണ്മെന്റ് ചെല വഴിക്കേണ്ടി വരുന്നത്! തങ്ങള്‍ നല്‍കുന്ന നികുതി പണം എടുത്ത് ഇതു പോലെ ചെലവഴിക്കുന്നതിലാണ് കാലിഫോര്‍ണിയയിലെ ജനങ്ങള്‍ രോഷാകുലരാകുന്നത്.
എന്നാല്‍ നാദിയ പറയുന്നത് താന്‍ ഡിഗ്രിക്ക് ചേരുവാന്‍ പോകുകയാണെന്നും അങ്ങിനെ കിട്ടുന്ന സ്റ്റുഡ്ന്റ് ലോണ്‍ ഉപയോഗിച്ച് കുട്ടികളെ നോക്കും എന്നും ആണ്.
8 കുട്ടികളെ ജീവനോടെ കിട്ടിയ സന്തോഷ വാര്‍ത്ത ഇപ്പോള്‍ മെഡിക്കല്‍ എത്തിക്സിലും, സാമ്പത്തിക പ്രശ്നത്തിലും എത്തി നില്‍ക്കുന്നു. ഒരു കുടുമ്പത്തിലെ പ്രശ്നം ഇപ്പോള്‍ കാലിഫോര്‍ണിയയിലെ നികുതിദായകരുടെ പ്രശ്നമായി മാറിയിരിക്കുന്നു. ഇന്ന് ഈ വാര്‍ത്ത അമേരിക്കയില്‍ പ്രാധാന്യമായതിന് കാരണം ഒരു പക്ഷേ ഇന്ന് അമേരിക്ക നേരിടുന്ന സാമ്പത്തിക മാന്ദ്യമായിരിക്കണം.
ഗുണപാഠം: കുട്ടികള്‍ കൂടുതലുണ്ടായാല്‍ അത് ദൈവ നിയോഗം എന്നതിലുപരി ചിലപ്പോള്‍ ആ മാതാപിതാക്കളേക്കാള്‍ നികുതി കൊടുക്കുന്ന മറ്റുള്ളവര്‍ക്ക് സാമ്പത്തിക ബാധ്യത കൂടിയാകും.
Sunday, February 8, 2009
കേരളം ലജ്ജിക്കുന്നു നിന്റെ മുന്നില്‍
കോഴിക്കോട് പോലീസ് സ്റ്റേഷന് മുന്നിലെ ബസ് സ്റ്റാന്റില്‍ ഉറങ്ങി കിടന്ന രണ്ടര വയസ്സുകാരി നാടോടി കുട്ടിയെ തട്ടി കൊണ്ടുപോയി ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച ശേഷം ചവറ്റ് കൂനയില്‍ വലിച്ചെറീഞ്ഞിരിക്കുന്നു.
കുട്ടീ നിന്നെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുവാന്‍?
കുട്ടീ നിന്നെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുവാന്‍?
Saturday, February 7, 2009
സെ. തോമസ്സ്, ബ്രാഹ്മണര്‍, കേരളം
കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിസ്ത്യാനിറ്റി എന്ന ഒരു സൈറ്റ് കാണുവാന്‍ ഇടയായി. ഈ സൈറ്റ് ഫാ. ജോണ്‍സണ്‍ പൊഞ്ചക്കോണത്തിന്റെ അധീനതയിലുള്ളതും, ഇദ്ദേഹം മലങ്കര ഓര്‍ത്തൊഡക്സ് പള്ളി വികാരിയാണെന്നും പറയുന്നു. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ഉണ്ടായത് കേരളത്തില്‍ രണ്ടാം നൂറ്റാണ്ടില്‍ സെ. തോമസ്സ് വന്നതോടെയാണെന്ന പതിവ് പല്ലവി ഈ സൈറ്റിലും കാണുന്നു.
മത ഗ്രന്ഥങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കും ബലമേകാന്‍ ചരിത്രത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി വളച്ച് ഒടിക്കുന്നത് തെറ്റാണ്.
"It is the hoary and unquestioned tradition in Malabar, which is corroborated by the customs of the place and by the ethnological research, that the Apostle was signally successful in the conversion of the high cast 'Nambuthiri Brahmins'. " എന്ന് ഈ സൈറ്റില്‍ കൊടുത്തിരിക്കുന്നു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ രണ്ടാം നൂറ്റാണ്ടില്‍ നമ്പൂതിരി ബ്രാഹ്മണരുടെ കേരളത്തിലെ അവസ്ഥയെന്തായിരുന്നു എന്ന സത്യം അറിയുമ്പോള്‍ ഈ പറയുന്നതെല്ലാം വെറും കെട്ടു കഥകളാണെന്ന് തിരിച്ചറിയാം.
അതിനായി കേരളത്തിലെ പ്രമുഖ ചരിത്രകാരനയ ഡോ. എം.ജി.എസ്സ്. നാരായണന്റെ വാക്കുകള്‍ കടം എടുക്കുന്നു.
[എന്ത് കൊണ്ട് എം.ജി.എസ്സ്.? കേരളത്തില്‍ ഇടതില്‍ നിന്ന് ബി.ജെ.പി.യിലേയ്ക്ക് കുടിയേറിയ ആള്‍ എന്ന് ചില ചരിത്രകാരന്മാരും മറ്റും പറയുന്ന ഇദ്ദേഹം ഇന്ത്യയിലെ/കേരളത്തിലെ ക്രിസ്ത്യാനികളെ കുറിച്ച് വിശദമായ രണ്ട് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ബി.ജെ.പി.യുടെ വ്യക്താവ് എന്ന് അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ ഈ രണ്ട് ലേഖനത്തിലും രണ്ടാം നൂറ്റാണ്ടിലുള്ള അന്നത്തെ ബ്രാഹ്മണരുടെ അവസ്ഥ എന്ത് എന്ന് അദ്ദേഹം തന്നെ പറഞ്ഞ് വെയ്ക്കുന്നു.]
സെ. തോമസ്സ് വന്ന് “ഹൈ കാസ്റ്റ് ബ്രാഹ്മണരെ” മതം മാറ്റിയ രണ്ടാം നൂറ്റാണ്ടിലെ അവസ്ഥയിലേയ്ക്ക്.
എം.ജി.എസ്സ്. പറയുന്നു
"There were not many Brahmins in Kerala in the first century AD., and even if there were stray visitors they did not enjoy high status in society. They do not figure prominently in the Sangam works of the age."
“the two important ingredients of the late tradition i.e. the conversion of the Cheraman Perumal and his Brahmin councilors at Kodungallur by the Apostle. This is most important because the Cheraman Perumals of Koudungallur (Mahodayapura) appeared on the scene of history only in the 9th century of the Christian era, and the Brahmin-dominated caste society also emerged more or less at the same time, or slightly earlier.”
“Our concrete new data on the Kerala kingdom of the Cheraman Perumals (c.800-1102 A.D.), with its Brahmin settlements, temples and caste hierarchy, and the fairly certain knowledge of the Sangam age in the light of literary texts, inscriptions, epigraphs and coins...”
അതായത് സെ. തോമസ്സ് “കഥയില്‍” പറയുന്ന രണ്ടാം നൂറ്റാണ്ടില്‍ കേരളത്തില്‍ ബ്രാഹ്മണര്‍ ഉണ്ടായിരുന്നില്ല എന്നും, ഉണ്ടായിരുന്നു എങ്കില്‍ തന്നെ ആ സമയത്ത് അവര്‍ പിന്നീട് കേരളം കണ്ടത് പോലെ അത്ര വലിയ ഉന്നത കുലരായിരുന്നില്ല എന്നുമാണ്. 9ആം നൂറ്റാണ്ടില്‍ മാത്രമാണ് ബ്രാഹ്മണര്‍ കേരളത്തില്‍ ശക്തി പ്രാപിക്കുന്നത് എന്നതും ശ്രദ്ധിക്കുക.
അപ്പോള്‍ കേരള ചരിത്രത്തെ വളച്ചൊടിക്കുന്നത് എന്തിന്?
മത ഗ്രന്ഥങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കും ബലമേകാന്‍ ചരിത്രത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി വളച്ച് ഒടിക്കുന്നത് തെറ്റാണ്.
"It is the hoary and unquestioned tradition in Malabar, which is corroborated by the customs of the place and by the ethnological research, that the Apostle was signally successful in the conversion of the high cast 'Nambuthiri Brahmins'. " എന്ന് ഈ സൈറ്റില്‍ കൊടുത്തിരിക്കുന്നു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ രണ്ടാം നൂറ്റാണ്ടില്‍ നമ്പൂതിരി ബ്രാഹ്മണരുടെ കേരളത്തിലെ അവസ്ഥയെന്തായിരുന്നു എന്ന സത്യം അറിയുമ്പോള്‍ ഈ പറയുന്നതെല്ലാം വെറും കെട്ടു കഥകളാണെന്ന് തിരിച്ചറിയാം.
അതിനായി കേരളത്തിലെ പ്രമുഖ ചരിത്രകാരനയ ഡോ. എം.ജി.എസ്സ്. നാരായണന്റെ വാക്കുകള്‍ കടം എടുക്കുന്നു.
[എന്ത് കൊണ്ട് എം.ജി.എസ്സ്.? കേരളത്തില്‍ ഇടതില്‍ നിന്ന് ബി.ജെ.പി.യിലേയ്ക്ക് കുടിയേറിയ ആള്‍ എന്ന് ചില ചരിത്രകാരന്മാരും മറ്റും പറയുന്ന ഇദ്ദേഹം ഇന്ത്യയിലെ/കേരളത്തിലെ ക്രിസ്ത്യാനികളെ കുറിച്ച് വിശദമായ രണ്ട് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ബി.ജെ.പി.യുടെ വ്യക്താവ് എന്ന് അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ ഈ രണ്ട് ലേഖനത്തിലും രണ്ടാം നൂറ്റാണ്ടിലുള്ള അന്നത്തെ ബ്രാഹ്മണരുടെ അവസ്ഥ എന്ത് എന്ന് അദ്ദേഹം തന്നെ പറഞ്ഞ് വെയ്ക്കുന്നു.]
സെ. തോമസ്സ് വന്ന് “ഹൈ കാസ്റ്റ് ബ്രാഹ്മണരെ” മതം മാറ്റിയ രണ്ടാം നൂറ്റാണ്ടിലെ അവസ്ഥയിലേയ്ക്ക്.
എം.ജി.എസ്സ്. പറയുന്നു
"There were not many Brahmins in Kerala in the first century AD., and even if there were stray visitors they did not enjoy high status in society. They do not figure prominently in the Sangam works of the age."
“the two important ingredients of the late tradition i.e. the conversion of the Cheraman Perumal and his Brahmin councilors at Kodungallur by the Apostle. This is most important because the Cheraman Perumals of Koudungallur (Mahodayapura) appeared on the scene of history only in the 9th century of the Christian era, and the Brahmin-dominated caste society also emerged more or less at the same time, or slightly earlier.”
“Our concrete new data on the Kerala kingdom of the Cheraman Perumals (c.800-1102 A.D.), with its Brahmin settlements, temples and caste hierarchy, and the fairly certain knowledge of the Sangam age in the light of literary texts, inscriptions, epigraphs and coins...”
അതായത് സെ. തോമസ്സ് “കഥയില്‍” പറയുന്ന രണ്ടാം നൂറ്റാണ്ടില്‍ കേരളത്തില്‍ ബ്രാഹ്മണര്‍ ഉണ്ടായിരുന്നില്ല എന്നും, ഉണ്ടായിരുന്നു എങ്കില്‍ തന്നെ ആ സമയത്ത് അവര്‍ പിന്നീട് കേരളം കണ്ടത് പോലെ അത്ര വലിയ ഉന്നത കുലരായിരുന്നില്ല എന്നുമാണ്. 9ആം നൂറ്റാണ്ടില്‍ മാത്രമാണ് ബ്രാഹ്മണര്‍ കേരളത്തില്‍ ശക്തി പ്രാപിക്കുന്നത് എന്നതും ശ്രദ്ധിക്കുക.
അപ്പോള്‍ കേരള ചരിത്രത്തെ വളച്ചൊടിക്കുന്നത് എന്തിന്?
Friday, February 6, 2009
ഭീഭത്സം, ലോക സാമ്പത്തിക മാന്ദ്യം 2009 5
അമേരിക്കയില്‍ ജനുവരിയില്‍ ജോലി നഷ്ടപ്പെട്ടത് 6 ലക്ഷം പേര്‍ക്കാണ്. കാനഡയില്‍ 1,29,000 ആളുകള്‍ക്ക് ജോലിയില്ലാതെയായി. ഒരു കൊല്ലം കൊണ്ട് അമേരിക്കയില്‍ 3.6 മില്ല്യണ്‍ ജോലി പോയപ്പോള്‍, ചൈനയില്‍ 20 മില്ല്യണ്‍ ജനങ്ങള്‍ ജോലിയില്ലാതെ നില്‍ക്കുന്നു. ഇന്ത്യയില്‍ 2008ലെ അവസാന മൂന്ന് മാസത്തില്‍ 5 ലക്ഷം പേര്‍ക്ക് കൂടി ജോലി നഷ്ടപ്പെട്ടു. ജപ്പാനില്‍ മാര്‍ച്ചോടെ 4 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് കരുതുന്നു.
ന്യൂസിലാന്റില്‍ ജോലിയില്ലാത്തവര്‍ 3.4%ത്തില്‍ നിന്നും 4.2% എത്തി. കാനഡയില്‍ 5.8% ആയിരുന്നത് 7.2% ആയി. അമേരിക്കയില്‍ 4.9%ത്തില്‍ നിന്നും 7.6% ആയി. ജപ്പാനില്‍ 4.0%ല്‍ നിന്ന് 4.4% ആയി.
എന്നാല്‍ ബ്രസീല്‍, അര്‍ജന്റീന, വെനുസ്വേല, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ തൊഴിലില്ലായ്മ ശതമാനം കുറയുകയാണ് ചെയ്തിരിക്കുന്നത്.
സോണി, പാനാസോണിക്ക്, ടൊയാറ്റോ തുടങ്ങിയ ജപ്പാന്‍ കമ്പനികള്‍ ആളുകളെ പിരിച്ച് വിടുവാന്‍ തുടങ്ങിയിരിക്കുന്നു. ജപ്പാനില്‍ ജോലിയില്ലാത്തവരുടെ ആത്മഹത്യ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍.
ഗ്രീസ്, ബള്‍ഗേറിയ, ലാറ്റ്വിയ, ലിത്വാന, മഡ്ഗാസ്കര്‍ എന്നിവിടങ്ങളില്‍ കലാപം പൊട്ടി പുറപ്പെട്ടു കഴിഞ്ഞു. ജനരോഷത്തെ തുടര്‍ന്ന് ഐസ്ലാന്റില്‍ സര്‍ക്കാര്‍ രാജി വെച്ചു. ഫ്രാന്‍സില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞാഴ്ച തെരുവിലിറങ്ങിയത്. റഷ്യയിലാകട്ടെ കഴിഞ്ഞ ശനിയാഴ്ച ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി. ബ്രിട്ടണില്‍ വിദേശിയ ജോലിക്കാരെ പുറത്താക്കണമെന്ന ആവശ്യം ജനങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു. അമേരിക്കയിലാകട്ടെ “അമേരിക്കന്‍ വസ്തുക്കള്‍ വാങ്ങുക” എന്ന മുദ്രാവാക്യം മുഴങ്ങിക്കഴിഞ്ഞു.
ക്യാപറ്റിലിസം, ഫ്രീ ട്രേഡ് എല്ലാം കഴിഞ്ഞ് ഇപ്പോള്‍ പ്രൊട്ടക്ഷനിസത്തില്‍ അമേരിക്ക വന്നു നില്‍ക്കുന്നു. ഒബാമ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം $5,00,000 ആയി നിജപ്പെടുത്തി! തന്റെ ധനസഹായം വാങ്ങുന്നവര്‍ അമേരിക്കന്‍ സാധനങ്ങള്‍ ഉപയോഗിക്കണമെന്ന് പറയുവാന്‍ ഒബാമ ധൈര്യം കാട്ടിയിരിക്കുന്നു. രാജ്യങ്ങള്‍ സബ്സിഡി കൊടുക്കരുത്, അതാത് രാജ്യങ്ങളിലെ സ്ഥാപനങ്ങളെ കൈയഴച്ച് സഹായിക്കരുത് എന്നെല്ലാം മുറവിളി കൂട്ടിയിരുന്ന അമേരിക്ക തന്നെ ഇപ്പോള്‍ ഇങ്ങനെ പറയുന്നു. ഇന്ത്യയും, ചൈനയും മറ്റ് വികസ്വര രാജ്യങ്ങളും തങ്ങളുടെ കറന്‍സികളുടെ വിലയില്‍ കൃത്രിമം കാണിച്ച് സാധനങ്ങള്‍ക്ക് വില കുറയ്ക്കുന്നു എന്നാണിപ്പോള്‍ അമേരിക്ക പറയുന്നത്! ഇതെല്ലാം കാണിക്കുന്നത് വരാനിരിക്കുന്ന ദിനങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കുമെന്നാണ്.
ജനുവരി വരെ 3.6 മില്ല്യണ്‍ അമേരിക്കക്കാര്‍ ജോലിയില്ലാതായി. കമ്പനികളും, കടകളും എല്ലാം ആളുകളെ ഇനിയും പിരിച്ച് വിടുമെന്ന് പറഞ്ഞ് മുന്നോട്ട് വരുന്നു. ഈ സാഹചര്യത്തിലും ഒബാമയുടെ സഹായ പദ്ധതി സെനറ്റിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നു. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 3 മില്ല്യണ്‍ ജോലിയുണ്ടാക്കുമെന്നാണ് ഒബാമയുടെ വാദം. എന്നാല്‍ ഔട്ട് സോര്‍സിങ്ങ് ഉള്‍പ്പെടെയുള്ള പണികള്‍ നിര്‍ത്തി അമേരിക്കക്കാര്‍ക്ക് മുന്‍ ഗണന എന്ന മുദ്രാവാക്യം നിലവില്‍ വരുമ്പോള്‍ മറ്റ് വികസിത രാജ്യങ്ങളും ആ വഴി തിരിയും. അതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ ജോലിയില്ലാതെയാകും.
ലോക ജനത സാധനങ്ങള്‍ മേടിക്കുന്നത് കുറച്ചതോടെ ചൈനയും, ജപ്പാനും, ഇന്ത്യയും കഷ്ടത്തിലായി. ഇവിടെയുള്ള കയറ്റ് മതി മേഖല തകര്‍ന്നടിയുകയാണ്. ഇന്ത്യയിലെ ജോലി നിയമത്തിന്റെ ബലമുള്ളതിനാല്‍ തൊഴിലില്ലായ്മ കുറഞ്ഞ് നില്‍ക്കുന്നു. എന്നാല്‍ പ്രൊഡക്ഷന്‍ കുറച്ചതോടെ ജോലി പോകാതെ തന്നെ ശമ്പളമില്ലാതെ ഇരിക്കുന്നവരുടെ എണ്ണം കൂടി വരുന്നു.
ഇതിനിടയില്‍ ഇന്ത്യയിലേയ്ക്ക് തിരിച്ച് വരുന്ന പ്രവാസികളെ ഇന്ത്യന്‍ ഗവണ്മെന്റ് പുനരധിവസിപ്പിക്കണമെന്ന കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന വരാനിരിക്കുന്ന വലിയ വിപത്തിന്റെ സൂചനയായി കാണാം. ഗള്‍ഫ് നാടുകളില്‍ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെടുന്നു എന്നും ആളുകള്‍ ലോണെടുത്ത കാറുകള്‍ ഉപേക്ഷിച്ച് ഗള്‍ഫ് വിടുന്നു എന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ തുടങ്ങിയിരിക്കുന്നു. ജോലിയില്ലാതെ ഒരു മാസത്തില്‍ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നില്‍ക്കുവാന്‍ സാധിക്കില്ല എന്നതിനാല്‍ വരും മാസങ്ങളില്‍ ഇന്ത്യയിലേയ്ക്കുള്ള ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന തിരിച്ചറിവായിരിക്കാം കേരള സര്‍ക്കാരില്‍ നിന്ന് ഇങ്ങനെയൊരു പ്രസ്താവന വന്നിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ ഇന്ത്യക്കാരെ അപേക്ഷിച്ച് ഗള്‍ഫില്‍ നിര്‍മ്മാണ മേഖലയില്‍ ഇന്ത്യക്കാര്‍ കൂടുതലായിട്ടുണ്ട് എന്നതിനാല്‍ അമേരിക്കയില്‍ നിന്നും, യൂറോപ്പില്‍ നിന്നും മടങ്ങുന്നവരേക്കാള്‍ കൂടുതലായിരിക്കും ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങുക.
“സ്വദേശ” വാദം ലോക സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ വഷളാക്കുമെന്ന തിരിച്ചറിവ് ലോക നേതാക്കള്‍ക്കുണ്ടെങ്കിലും അവര്‍ നിസ്സഹായരാണ്. ഏപ്രിലില്‍ നടക്കാനിരിക്കുന്ന ജി20 രാജ്യങ്ങളിലാണ് എല്ലാവരുടെയും കണ്ണുകള്‍. ഈ സമ്മേളനത്തിന് മുന്‍പ് ഒരു ട്രയല്‍ സമ്മേളനം നടത്തുവാന്‍ ജര്‍മ്മനിയും, ബ്രിട്ടണും, ഫ്രാന്‍സും ശ്രമിക്കുന്നുണ്ട്.
ന്യൂസിലാന്റില്‍ ജോലിയില്ലാത്തവര്‍ 3.4%ത്തില്‍ നിന്നും 4.2% എത്തി. കാനഡയില്‍ 5.8% ആയിരുന്നത് 7.2% ആയി. അമേരിക്കയില്‍ 4.9%ത്തില്‍ നിന്നും 7.6% ആയി. ജപ്പാനില്‍ 4.0%ല്‍ നിന്ന് 4.4% ആയി.
എന്നാല്‍ ബ്രസീല്‍, അര്‍ജന്റീന, വെനുസ്വേല, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ തൊഴിലില്ലായ്മ ശതമാനം കുറയുകയാണ് ചെയ്തിരിക്കുന്നത്.
സോണി, പാനാസോണിക്ക്, ടൊയാറ്റോ തുടങ്ങിയ ജപ്പാന്‍ കമ്പനികള്‍ ആളുകളെ പിരിച്ച് വിടുവാന്‍ തുടങ്ങിയിരിക്കുന്നു. ജപ്പാനില്‍ ജോലിയില്ലാത്തവരുടെ ആത്മഹത്യ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍.
ഗ്രീസ്, ബള്‍ഗേറിയ, ലാറ്റ്വിയ, ലിത്വാന, മഡ്ഗാസ്കര്‍ എന്നിവിടങ്ങളില്‍ കലാപം പൊട്ടി പുറപ്പെട്ടു കഴിഞ്ഞു. ജനരോഷത്തെ തുടര്‍ന്ന് ഐസ്ലാന്റില്‍ സര്‍ക്കാര്‍ രാജി വെച്ചു. ഫ്രാന്‍സില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞാഴ്ച തെരുവിലിറങ്ങിയത്. റഷ്യയിലാകട്ടെ കഴിഞ്ഞ ശനിയാഴ്ച ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി. ബ്രിട്ടണില്‍ വിദേശിയ ജോലിക്കാരെ പുറത്താക്കണമെന്ന ആവശ്യം ജനങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു. അമേരിക്കയിലാകട്ടെ “അമേരിക്കന്‍ വസ്തുക്കള്‍ വാങ്ങുക” എന്ന മുദ്രാവാക്യം മുഴങ്ങിക്കഴിഞ്ഞു.
ക്യാപറ്റിലിസം, ഫ്രീ ട്രേഡ് എല്ലാം കഴിഞ്ഞ് ഇപ്പോള്‍ പ്രൊട്ടക്ഷനിസത്തില്‍ അമേരിക്ക വന്നു നില്‍ക്കുന്നു. ഒബാമ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം $5,00,000 ആയി നിജപ്പെടുത്തി! തന്റെ ധനസഹായം വാങ്ങുന്നവര്‍ അമേരിക്കന്‍ സാധനങ്ങള്‍ ഉപയോഗിക്കണമെന്ന് പറയുവാന്‍ ഒബാമ ധൈര്യം കാട്ടിയിരിക്കുന്നു. രാജ്യങ്ങള്‍ സബ്സിഡി കൊടുക്കരുത്, അതാത് രാജ്യങ്ങളിലെ സ്ഥാപനങ്ങളെ കൈയഴച്ച് സഹായിക്കരുത് എന്നെല്ലാം മുറവിളി കൂട്ടിയിരുന്ന അമേരിക്ക തന്നെ ഇപ്പോള്‍ ഇങ്ങനെ പറയുന്നു. ഇന്ത്യയും, ചൈനയും മറ്റ് വികസ്വര രാജ്യങ്ങളും തങ്ങളുടെ കറന്‍സികളുടെ വിലയില്‍ കൃത്രിമം കാണിച്ച് സാധനങ്ങള്‍ക്ക് വില കുറയ്ക്കുന്നു എന്നാണിപ്പോള്‍ അമേരിക്ക പറയുന്നത്! ഇതെല്ലാം കാണിക്കുന്നത് വരാനിരിക്കുന്ന ദിനങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കുമെന്നാണ്.
ജനുവരി വരെ 3.6 മില്ല്യണ്‍ അമേരിക്കക്കാര്‍ ജോലിയില്ലാതായി. കമ്പനികളും, കടകളും എല്ലാം ആളുകളെ ഇനിയും പിരിച്ച് വിടുമെന്ന് പറഞ്ഞ് മുന്നോട്ട് വരുന്നു. ഈ സാഹചര്യത്തിലും ഒബാമയുടെ സഹായ പദ്ധതി സെനറ്റിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നു. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 3 മില്ല്യണ്‍ ജോലിയുണ്ടാക്കുമെന്നാണ് ഒബാമയുടെ വാദം. എന്നാല്‍ ഔട്ട് സോര്‍സിങ്ങ് ഉള്‍പ്പെടെയുള്ള പണികള്‍ നിര്‍ത്തി അമേരിക്കക്കാര്‍ക്ക് മുന്‍ ഗണന എന്ന മുദ്രാവാക്യം നിലവില്‍ വരുമ്പോള്‍ മറ്റ് വികസിത രാജ്യങ്ങളും ആ വഴി തിരിയും. അതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ ജോലിയില്ലാതെയാകും.
ലോക ജനത സാധനങ്ങള്‍ മേടിക്കുന്നത് കുറച്ചതോടെ ചൈനയും, ജപ്പാനും, ഇന്ത്യയും കഷ്ടത്തിലായി. ഇവിടെയുള്ള കയറ്റ് മതി മേഖല തകര്‍ന്നടിയുകയാണ്. ഇന്ത്യയിലെ ജോലി നിയമത്തിന്റെ ബലമുള്ളതിനാല്‍ തൊഴിലില്ലായ്മ കുറഞ്ഞ് നില്‍ക്കുന്നു. എന്നാല്‍ പ്രൊഡക്ഷന്‍ കുറച്ചതോടെ ജോലി പോകാതെ തന്നെ ശമ്പളമില്ലാതെ ഇരിക്കുന്നവരുടെ എണ്ണം കൂടി വരുന്നു.
ഇതിനിടയില്‍ ഇന്ത്യയിലേയ്ക്ക് തിരിച്ച് വരുന്ന പ്രവാസികളെ ഇന്ത്യന്‍ ഗവണ്മെന്റ് പുനരധിവസിപ്പിക്കണമെന്ന കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന വരാനിരിക്കുന്ന വലിയ വിപത്തിന്റെ സൂചനയായി കാണാം. ഗള്‍ഫ് നാടുകളില്‍ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെടുന്നു എന്നും ആളുകള്‍ ലോണെടുത്ത കാറുകള്‍ ഉപേക്ഷിച്ച് ഗള്‍ഫ് വിടുന്നു എന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ തുടങ്ങിയിരിക്കുന്നു. ജോലിയില്ലാതെ ഒരു മാസത്തില്‍ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നില്‍ക്കുവാന്‍ സാധിക്കില്ല എന്നതിനാല്‍ വരും മാസങ്ങളില്‍ ഇന്ത്യയിലേയ്ക്കുള്ള ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന തിരിച്ചറിവായിരിക്കാം കേരള സര്‍ക്കാരില്‍ നിന്ന് ഇങ്ങനെയൊരു പ്രസ്താവന വന്നിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ ഇന്ത്യക്കാരെ അപേക്ഷിച്ച് ഗള്‍ഫില്‍ നിര്‍മ്മാണ മേഖലയില്‍ ഇന്ത്യക്കാര്‍ കൂടുതലായിട്ടുണ്ട് എന്നതിനാല്‍ അമേരിക്കയില്‍ നിന്നും, യൂറോപ്പില്‍ നിന്നും മടങ്ങുന്നവരേക്കാള്‍ കൂടുതലായിരിക്കും ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങുക.
“സ്വദേശ” വാദം ലോക സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ വഷളാക്കുമെന്ന തിരിച്ചറിവ് ലോക നേതാക്കള്‍ക്കുണ്ടെങ്കിലും അവര്‍ നിസ്സഹായരാണ്. ഏപ്രിലില്‍ നടക്കാനിരിക്കുന്ന ജി20 രാജ്യങ്ങളിലാണ് എല്ലാവരുടെയും കണ്ണുകള്‍. ഈ സമ്മേളനത്തിന് മുന്‍പ് ഒരു ട്രയല്‍ സമ്മേളനം നടത്തുവാന്‍ ജര്‍മ്മനിയും, ബ്രിട്ടണും, ഫ്രാന്‍സും ശ്രമിക്കുന്നുണ്ട്.
Tuesday, February 3, 2009
മദ്രസ്സ, സി.ബി.എസ്സ്.ഇ.; ശരിയെന്ത്
മദ്രസ്സയില്‍ പഠിക്കുന്നവര്‍ക്ക് സി.ബി.എസ്സ്.ഇ. സര്‍ട്ടിഫിക്കറ്റ്. കേള്‍ക്കേണ്ട താമസം ആളുകള്‍ അഭിപ്രായങ്ങളുമായി രംഗത്തെത്തി കഴിഞ്ഞു. ഒരു മത പഠന സ്ഥാപനത്തില്‍ നിന്നിറങ്ങുന്നവര്‍ക്ക് സി.ബി.എസ്സ്.ഇ. സര്‍ട്ടിഫിക്കറ്റോ? വിടരുത്.... ആ പനി സ്വാഭാവികമായും ബ്ലോഗുലകത്തേയ്ക്കും പടര്‍ന്ന് കയറി. ബ്ലോഗില്‍ പിന്നെ മറയില്ലല്ലോ... തെറിയുടെ പൂരമായി...
ഒരു നിമിഷം ഈ സംഭവം എന്തെന്ന് ആരെങ്കിലും തിരക്കിയോ? അറിയുവാന്‍ ആഗ്രഹിച്ചോ? എന്തിന് അന്വേഷിക്കണം? സംഭവം മുസ്ലീമുമായി ബന്ധപ്പെട്ടത്. ഇലക്ഷന്‍ വരുവാന്‍ പോകുന്നു. പ്രീണനം. പതിവ് പോലെ മുസ്ലീം എന്ന കേട്ടതോടെ ഹാലിളക്കവുമായി ആളുകള്‍ തകര്‍ത്താടുന്നു.
എന്നാല്‍ യാഥാര്‍ത്ഥ്യമെന്ത്?
കേന്ദ്ര ഗവണ്മെന്റ് സ്പോണ്‍സര്‍ ചെയ്യുന്ന സ്കീം ഫോര്‍ പ്രൊവൈഡിങ്ങ് ക്വാളിറ്റി എഡുക്കേഷന്‍ ഇന്‍ മദ്രസ്സ (SPQEM) എന്ന പരിപാടി പത്താം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുടങ്ങിയതാണ്.
എന്താണ് മദ്രസ്സ?
മുസ്ലീം മതം പ്രചരിപ്പിക്കുന്നതിനായിട്ടുള്ള മത പഠന കേന്ദ്രം. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലുമായി ലക്ഷക്കണക്കിന് മുസ്ലീം കുട്ടികള്‍ പഠിക്കുന്നത് ഇവിടെയാണ്. പൊതു സ്കൂള്‍ വിദ്യാഭ്യാസം ഇല്ലാതെയാണീ കുട്ടികള്‍ വളര്‍ന്നു വരുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുവാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനം എടുത്തപ്പോള്‍ മദ്രസ്സകളില്‍ മറ്റ് വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഈ കുട്ടികള്‍ക്ക് മത പഠനത്തോടൊപ്പം പൊതു വിദ്യാഭ്യാസം കൂടി ലഭ്യമാക്കാം എന്ന് കണ്ടെത്തി.
നാഷണല്‍ മോണിറ്ററിങ്ങ് കമറ്റി ഫോര്‍ മൈനോറിറ്റീസ് എഡുക്കേഷന്‍
2004ല്‍ നാഷണല്‍ മോണിറ്ററിങ്ങ് കമറ്റി ഫോര്‍ മൈനോറിറ്റീസ് എഡുക്കേഷന്‍ (NMCME) നിലവില്‍ വന്നു. അവര്‍ മുസ്ലീം സമുദായവുമായും, മദ്രസ്സ മാനേജ്മെന്റുകളുമായും, വിദ്യാഭ്യാസ വിദഗ്ദ്ധരുമായും ചര്‍ച്ച ചെയ്തു. ഒടുവില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംങ് (NIOS) മായി ചേര്‍ന്ന് മദ്രസ്സകളെ പുനരുജ്ജീവിപ്പിക്കാം എന്ന് നിര്‍ദ്ദേശിച്ചു. അങ്ങിനെ മത പഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസം മുസ്ലീം കുട്ടികള്‍ക്ക് നല്‍കാം. ഇത് കൂടാതെ വൊക്കേഷണല്‍ വിദ്യാഭ്യാസവും നല്‍കുവാനുള്ള പദ്ധതിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇനി ഇതിന്റെ ലക്ഷ്യങ്ങള്‍ ഒന്ന് നോക്കാം.
സയന്‍സ്, മാത്സ്, സോഷ്യല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ എന്നിവ ഉള്‍പ്പെടുത്തി മദ്രസ്സ പഠനം 1-12 വരെയുള്ള ക്ലാസ്സുകള്‍ക്ക് തുല്ല്യമാക്കുക, നാഷണല്‍ എഡുക്കേഷന്‍ സിസ്റ്റത്തിന് തുല്ല്യമാക്കുക. അങ്ങിനെ മദ്രസ്സ/മക്ക്തബ/ഡാര്‍-ഉല്‍-ഉലൂംസ് മത പഠന സ്ഥാപനങ്ങളെ ആധുനിക വിദ്യാലയമാക്കി മാറ്റുക. 14 വയസ്സിന് മുകളിലുള്ളവര്‍ക്ക് വൊക്കേഷണല്‍ പരിശീലനം നല്‍കുക. ഇത് വഴി സംസ്ഥാന മദ്രസ്സ ബേര്‍ഡുകളെ ശക്തിപ്പെടുത്തി മുസ്ലീം സമുദായത്തില്‍ ആധുനിക വിദ്യാഭ്യാസം എത്തിക്കുക.
11ആം പഞ്ച വത്സര പദ്ധതിയില്‍ 325 കോടി രൂപയാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്. ഏകദേശം 6000 മദ്രസ്സകളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 18,000ഓളം അദ്ധ്യാപകര്‍ക്ക് ജോലി ലഭിക്കും. ഇതിലുപരി 7 ലക്ഷത്തോളം മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് മത വിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും ലഭിക്കും.
ചെലവ്
അദ്ധ്യാപകര്‍ക്കുള്ള ശമ്പളം: ഡിഗ്രി-ബി.എഡ്. 6000 p.m.; പി.ജി.-ബി.എഡ്. 12000 p.m.
ലൈബ്രറി: 50,000 പിന്നെ വര്‍ഷാ വര്‍ഷം 5000/-
സയന്‍സ്/മാത്സ് കിറ്റ്: 15000/-
സയന്‍സ്/കമ്പ്യൂട്ടര്‍ ലാബ്: 1,00,000/- പിന്നെ 5000/- p.m.
കുട്ടികള്‍ക്ക്: സൌജന്യ വിദ്യാഭ്യാസം
അദ്ധ്യാപക പരിശീലനം: ദിവസേന 100/- (15 ദിവസത്തേയ്ക്ക്)
സ്റ്റേറ്റ് മദ്രസ്സ ബോര്‍ഡിന്: വര്‍ഷാ വര്‍ഷം 5 ലക്ഷം
പബ്ലിസിറ്റി, മോണിറ്ററിംങ്; ഗവണ്മെന്റിന്: വര്‍ഷാ വര്‍ഷം 50 ലക്ഷം
ഈ പദ്ധതിയില്‍ ചേരുവാനുള്ള മദ്രസകളുടെ യോഗ്യതയെന്ത്?
മദ്രസ്സ ബോര്‍ഡിന്റെയോ, സര്‍ക്കാരുകളുടെയോ അംഗീകാരമുള്ള മദ്രസകളായിരിക്കണം. NIOSല്‍ നിന്ന് അംഗീകാരം നേടണം. SCERT, DIET, BRC എന്നിവിടങ്ങളില്‍ നിന്നും പരിശീലനം ലഭിച്ച അദ്ധ്യാപകരെ ആധുനിക വിഷയങ്ങള്‍ക്കായി നിയമിക്കണം.
സംസ്ഥാന ഗവണ്മെന്റുകളാണ് കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകാരത്തോടെ ഈ സ്കീം നടപ്പിലാക്കുക. മദ്രസ്സകളെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന തലത്തിലെ ഗ്രാന്‍ഡ്-ഇന്‍-എയ്ഡ് കമ്മിറ്റിയായിരിക്കണം, ഇതില്‍ MHRD യുടെ ഒരു നോമിനിയുണ്ടായിരിക്കും. MHRD ആയിരിക്കും മെരിറ്റിന്റെ അടിസ്ഥാനത്തില്‍ മദ്രസ്സകളെ അംഗീകരിക്കുന്നത്. കേന്ദ്ര ഗ്രാന്‍ഡ്-ഇന്‍-എയ്ഡ് കമ്മിറ്റിയില്‍ SE&L ലെ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, MHRDയിലെ ഫിനാന്‍സ് അഡ്വൈസര്‍, മദ്രസ്സ മാനേജ്മെന്റിലെ പ്രതിനിധികള്‍, അതാത് സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍, കേന്ദ്രത്തിലെ ഹോം അഫയേര്‍സ് പ്രതിനിധി, മൈനോറിറ്റി അഫയേര്‍സ് മന്ത്രാലയത്തിലെ പ്രതിനിധി. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ മേല്‍നോട്ടവും, ഇവാലുവേഷനും നടത്തും. സ്കീം നടപ്പിലാക്കി 2 കൊല്ലം കഴിഞ്ഞ് വിശദമായ വിശകലനം നടത്തും.
പിന്നെ ഇത് നിര്‍ബന്ധിത സ്കീം അല്ല ആവശ്യമുള്ളവര്‍ പങ്കെടുത്താല്‍ മതി.
ഫണ്ടിംങ്
100%. കേന്ദ്രം വര്‍ഷാ വര്‍ഷം സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് നല്‍കും. മദ്രസ്സകള്‍ വിശദമായ കണക്കുകള്‍ സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാരുകളും, മദ്രസ്സകളും വാര്‍ഷിക വിലയിരുത്തലുകളും ചെലവുകളും കേന്ദ്ര ഓഡിറ്റിങ്ങിനായി സമര്‍പ്പിക്കണം. മദ്രസ്സകളുടെ പ്രവര്‍ത്തനം കേന്ദ്രത്തിന് എപ്പോള്‍ വേണമെങ്ങിലും സന്ദര്‍ശിച്ച് വിലയിരുത്താം.
ഇനി പറയൂ നിങ്ങള്‍ മനസ്സില്‍ കണ്ട മദ്രസ്സയാണോ ഈ സ്കീം നടപ്പിലാക്കുമ്പോഴുണ്ടാകുന്ന മദ്രസ്സ. മത പഠനസ്ഥാപനങ്ങളില്‍ ചിലവഴിക്കുന്ന കുട്ടികള്‍ക്ക് മത പഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും കിട്ടുന്നുവെങ്കില്‍ എന്തിന് നാം എതിര് നില്‍ക്കണം? വിദൂര പഠനം നടത്തി പരീക്ഷയെഴുതി സര്‍ട്ടിഫിക്കറ്റ് നേടുന്നത് ഇന്ത്യയില്‍ സര്‍വ്വസാധാരണമായിരിക്കേ മതത്തിന്റെ പേരില്‍ ആധുനിക വിദ്യാഭ്യാസം നഷ്ടപ്പെടുന്ന ഇവര്‍ക്ക് ഇങ്ങനെയെങ്കിലും വിദ്യാഭ്യാസം ലഭിക്കുന്നതിനെ എന്തിന് പഴി ചാരണം. മുന്നില്‍ വന്ന് നില്‍ക്കുന്ന ഇലക്ഷന് വേണ്ടിയാണെങ്കില്‍ കൂടി അത് ഒരു വിഭാഗത്തിന് പ്രയോജനം നല്‍കുന്നുവെങ്കില്‍ എന്തിന് നിരുത്സാഹപ്പെടുത്തണം.
ഇനിയെങ്കിലും നാം ഉണരണം. ഒരു പക്ഷേ ഇത് വായിക്കുമ്പോള്‍ ചില എക്സ്ട്രിമിസ്റ്റ് മത വിശ്വാസികള്‍ തങ്ങളുടെ മദ്രസകള്‍ തകര്‍ക്കുന്നു എന്ന് ശബ്ദം ഉയര്‍ത്തും അവരോട് ഒരു വാക്ക് നിങ്ങള്‍ക്കോ കഴിഞ്ഞില്ല അടുത്ത തലമുറയ്ക്കെങ്കിലും മത വിശ്വാസത്തോടൊപ്പം പൊതു വിദ്യാഭ്യാസവും കിട്ടുമെങ്കില്‍ എന്തിന് നിങ്ങള്‍ എതിര് നില്‍ക്കുന്നു. പക്ഷേ അറിവ് നിഷേധിക്കുവാന്‍ ഒരു മതവും പഠിപ്പിക്കുന്നില്ല എന്ന് ഓര്‍ക്കുക.
ഒരു നിമിഷം ഈ സംഭവം എന്തെന്ന് ആരെങ്കിലും തിരക്കിയോ? അറിയുവാന്‍ ആഗ്രഹിച്ചോ? എന്തിന് അന്വേഷിക്കണം? സംഭവം മുസ്ലീമുമായി ബന്ധപ്പെട്ടത്. ഇലക്ഷന്‍ വരുവാന്‍ പോകുന്നു. പ്രീണനം. പതിവ് പോലെ മുസ്ലീം എന്ന കേട്ടതോടെ ഹാലിളക്കവുമായി ആളുകള്‍ തകര്‍ത്താടുന്നു.
എന്നാല്‍ യാഥാര്‍ത്ഥ്യമെന്ത്?
കേന്ദ്ര ഗവണ്മെന്റ് സ്പോണ്‍സര്‍ ചെയ്യുന്ന സ്കീം ഫോര്‍ പ്രൊവൈഡിങ്ങ് ക്വാളിറ്റി എഡുക്കേഷന്‍ ഇന്‍ മദ്രസ്സ (SPQEM) എന്ന പരിപാടി പത്താം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുടങ്ങിയതാണ്.
എന്താണ് മദ്രസ്സ?
മുസ്ലീം മതം പ്രചരിപ്പിക്കുന്നതിനായിട്ടുള്ള മത പഠന കേന്ദ്രം. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലുമായി ലക്ഷക്കണക്കിന് മുസ്ലീം കുട്ടികള്‍ പഠിക്കുന്നത് ഇവിടെയാണ്. പൊതു സ്കൂള്‍ വിദ്യാഭ്യാസം ഇല്ലാതെയാണീ കുട്ടികള്‍ വളര്‍ന്നു വരുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുവാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനം എടുത്തപ്പോള്‍ മദ്രസ്സകളില്‍ മറ്റ് വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഈ കുട്ടികള്‍ക്ക് മത പഠനത്തോടൊപ്പം പൊതു വിദ്യാഭ്യാസം കൂടി ലഭ്യമാക്കാം എന്ന് കണ്ടെത്തി.
നാഷണല്‍ മോണിറ്ററിങ്ങ് കമറ്റി ഫോര്‍ മൈനോറിറ്റീസ് എഡുക്കേഷന്‍
2004ല്‍ നാഷണല്‍ മോണിറ്ററിങ്ങ് കമറ്റി ഫോര്‍ മൈനോറിറ്റീസ് എഡുക്കേഷന്‍ (NMCME) നിലവില്‍ വന്നു. അവര്‍ മുസ്ലീം സമുദായവുമായും, മദ്രസ്സ മാനേജ്മെന്റുകളുമായും, വിദ്യാഭ്യാസ വിദഗ്ദ്ധരുമായും ചര്‍ച്ച ചെയ്തു. ഒടുവില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംങ് (NIOS) മായി ചേര്‍ന്ന് മദ്രസ്സകളെ പുനരുജ്ജീവിപ്പിക്കാം എന്ന് നിര്‍ദ്ദേശിച്ചു. അങ്ങിനെ മത പഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസം മുസ്ലീം കുട്ടികള്‍ക്ക് നല്‍കാം. ഇത് കൂടാതെ വൊക്കേഷണല്‍ വിദ്യാഭ്യാസവും നല്‍കുവാനുള്ള പദ്ധതിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇനി ഇതിന്റെ ലക്ഷ്യങ്ങള്‍ ഒന്ന് നോക്കാം.
സയന്‍സ്, മാത്സ്, സോഷ്യല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ എന്നിവ ഉള്‍പ്പെടുത്തി മദ്രസ്സ പഠനം 1-12 വരെയുള്ള ക്ലാസ്സുകള്‍ക്ക് തുല്ല്യമാക്കുക, നാഷണല്‍ എഡുക്കേഷന്‍ സിസ്റ്റത്തിന് തുല്ല്യമാക്കുക. അങ്ങിനെ മദ്രസ്സ/മക്ക്തബ/ഡാര്‍-ഉല്‍-ഉലൂംസ് മത പഠന സ്ഥാപനങ്ങളെ ആധുനിക വിദ്യാലയമാക്കി മാറ്റുക. 14 വയസ്സിന് മുകളിലുള്ളവര്‍ക്ക് വൊക്കേഷണല്‍ പരിശീലനം നല്‍കുക. ഇത് വഴി സംസ്ഥാന മദ്രസ്സ ബേര്‍ഡുകളെ ശക്തിപ്പെടുത്തി മുസ്ലീം സമുദായത്തില്‍ ആധുനിക വിദ്യാഭ്യാസം എത്തിക്കുക.
11ആം പഞ്ച വത്സര പദ്ധതിയില്‍ 325 കോടി രൂപയാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്. ഏകദേശം 6000 മദ്രസ്സകളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 18,000ഓളം അദ്ധ്യാപകര്‍ക്ക് ജോലി ലഭിക്കും. ഇതിലുപരി 7 ലക്ഷത്തോളം മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് മത വിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും ലഭിക്കും.
ചെലവ്
അദ്ധ്യാപകര്‍ക്കുള്ള ശമ്പളം: ഡിഗ്രി-ബി.എഡ്. 6000 p.m.; പി.ജി.-ബി.എഡ്. 12000 p.m.
ലൈബ്രറി: 50,000 പിന്നെ വര്‍ഷാ വര്‍ഷം 5000/-
സയന്‍സ്/മാത്സ് കിറ്റ്: 15000/-
സയന്‍സ്/കമ്പ്യൂട്ടര്‍ ലാബ്: 1,00,000/- പിന്നെ 5000/- p.m.
കുട്ടികള്‍ക്ക്: സൌജന്യ വിദ്യാഭ്യാസം
അദ്ധ്യാപക പരിശീലനം: ദിവസേന 100/- (15 ദിവസത്തേയ്ക്ക്)
സ്റ്റേറ്റ് മദ്രസ്സ ബോര്‍ഡിന്: വര്‍ഷാ വര്‍ഷം 5 ലക്ഷം
പബ്ലിസിറ്റി, മോണിറ്ററിംങ്; ഗവണ്മെന്റിന്: വര്‍ഷാ വര്‍ഷം 50 ലക്ഷം
ഈ പദ്ധതിയില്‍ ചേരുവാനുള്ള മദ്രസകളുടെ യോഗ്യതയെന്ത്?
മദ്രസ്സ ബോര്‍ഡിന്റെയോ, സര്‍ക്കാരുകളുടെയോ അംഗീകാരമുള്ള മദ്രസകളായിരിക്കണം. NIOSല്‍ നിന്ന് അംഗീകാരം നേടണം. SCERT, DIET, BRC എന്നിവിടങ്ങളില്‍ നിന്നും പരിശീലനം ലഭിച്ച അദ്ധ്യാപകരെ ആധുനിക വിഷയങ്ങള്‍ക്കായി നിയമിക്കണം.
സംസ്ഥാന ഗവണ്മെന്റുകളാണ് കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകാരത്തോടെ ഈ സ്കീം നടപ്പിലാക്കുക. മദ്രസ്സകളെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന തലത്തിലെ ഗ്രാന്‍ഡ്-ഇന്‍-എയ്ഡ് കമ്മിറ്റിയായിരിക്കണം, ഇതില്‍ MHRD യുടെ ഒരു നോമിനിയുണ്ടായിരിക്കും. MHRD ആയിരിക്കും മെരിറ്റിന്റെ അടിസ്ഥാനത്തില്‍ മദ്രസ്സകളെ അംഗീകരിക്കുന്നത്. കേന്ദ്ര ഗ്രാന്‍ഡ്-ഇന്‍-എയ്ഡ് കമ്മിറ്റിയില്‍ SE&L ലെ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, MHRDയിലെ ഫിനാന്‍സ് അഡ്വൈസര്‍, മദ്രസ്സ മാനേജ്മെന്റിലെ പ്രതിനിധികള്‍, അതാത് സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍, കേന്ദ്രത്തിലെ ഹോം അഫയേര്‍സ് പ്രതിനിധി, മൈനോറിറ്റി അഫയേര്‍സ് മന്ത്രാലയത്തിലെ പ്രതിനിധി. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ മേല്‍നോട്ടവും, ഇവാലുവേഷനും നടത്തും. സ്കീം നടപ്പിലാക്കി 2 കൊല്ലം കഴിഞ്ഞ് വിശദമായ വിശകലനം നടത്തും.
പിന്നെ ഇത് നിര്‍ബന്ധിത സ്കീം അല്ല ആവശ്യമുള്ളവര്‍ പങ്കെടുത്താല്‍ മതി.
ഫണ്ടിംങ്
100%. കേന്ദ്രം വര്‍ഷാ വര്‍ഷം സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് നല്‍കും. മദ്രസ്സകള്‍ വിശദമായ കണക്കുകള്‍ സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാരുകളും, മദ്രസ്സകളും വാര്‍ഷിക വിലയിരുത്തലുകളും ചെലവുകളും കേന്ദ്ര ഓഡിറ്റിങ്ങിനായി സമര്‍പ്പിക്കണം. മദ്രസ്സകളുടെ പ്രവര്‍ത്തനം കേന്ദ്രത്തിന് എപ്പോള്‍ വേണമെങ്ങിലും സന്ദര്‍ശിച്ച് വിലയിരുത്താം.
ഇനി പറയൂ നിങ്ങള്‍ മനസ്സില്‍ കണ്ട മദ്രസ്സയാണോ ഈ സ്കീം നടപ്പിലാക്കുമ്പോഴുണ്ടാകുന്ന മദ്രസ്സ. മത പഠനസ്ഥാപനങ്ങളില്‍ ചിലവഴിക്കുന്ന കുട്ടികള്‍ക്ക് മത പഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും കിട്ടുന്നുവെങ്കില്‍ എന്തിന് നാം എതിര് നില്‍ക്കണം? വിദൂര പഠനം നടത്തി പരീക്ഷയെഴുതി സര്‍ട്ടിഫിക്കറ്റ് നേടുന്നത് ഇന്ത്യയില്‍ സര്‍വ്വസാധാരണമായിരിക്കേ മതത്തിന്റെ പേരില്‍ ആധുനിക വിദ്യാഭ്യാസം നഷ്ടപ്പെടുന്ന ഇവര്‍ക്ക് ഇങ്ങനെയെങ്കിലും വിദ്യാഭ്യാസം ലഭിക്കുന്നതിനെ എന്തിന് പഴി ചാരണം. മുന്നില്‍ വന്ന് നില്‍ക്കുന്ന ഇലക്ഷന് വേണ്ടിയാണെങ്കില്‍ കൂടി അത് ഒരു വിഭാഗത്തിന് പ്രയോജനം നല്‍കുന്നുവെങ്കില്‍ എന്തിന് നിരുത്സാഹപ്പെടുത്തണം.
ഇനിയെങ്കിലും നാം ഉണരണം. ഒരു പക്ഷേ ഇത് വായിക്കുമ്പോള്‍ ചില എക്സ്ട്രിമിസ്റ്റ് മത വിശ്വാസികള്‍ തങ്ങളുടെ മദ്രസകള്‍ തകര്‍ക്കുന്നു എന്ന് ശബ്ദം ഉയര്‍ത്തും അവരോട് ഒരു വാക്ക് നിങ്ങള്‍ക്കോ കഴിഞ്ഞില്ല അടുത്ത തലമുറയ്ക്കെങ്കിലും മത വിശ്വാസത്തോടൊപ്പം പൊതു വിദ്യാഭ്യാസവും കിട്ടുമെങ്കില്‍ എന്തിന് നിങ്ങള്‍ എതിര് നില്‍ക്കുന്നു. പക്ഷേ അറിവ് നിഷേധിക്കുവാന്‍ ഒരു മതവും പഠിപ്പിക്കുന്നില്ല എന്ന് ഓര്‍ക്കുക.
Monday, February 2, 2009
കലാപങ്ങള്‍, ലോക സാമ്പത്തിക പ്രതിസന്ധി
എല്ലാ വരും പേടിച്ചിരിക്കുന്ന ആ വിപത്ത്, സാമൂഹിക കലാപം, തുടങ്ങി കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ ഭീകര മുഖമാണത്, കലാപം. ജോലി നഷ്ടപ്പെട്ടവരും, ജോലി നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരും തെരുവിലിറങ്ങുന്ന അവസ്ഥ. കാപറ്റിലസത്തിന്റെ അനന്തര ഫലമായുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ജനങ്ങളുടെ നികുതി പണം ചെലവാക്കുന്നതിലുള്ള ജനങ്ങളുടെ വികാര പ്രകടനം.
ലോക സാമ്പത്തിക വേദിയില്‍ ഫ്രാന്‍സിന്റെ ധനമന്ത്രി ക്രിസ്തീനെ ഭരണകൂടങ്ങള്‍ നേരിടാനിരിക്കുന്ന ഈ പ്രതിസന്ധിയെ കുറിച്ച് തുറന്ന് പറഞ്ഞ് കഴിഞ്ഞു.
ഗ്രീസ്, ബള്‍ഗേറിയ, ലാറ്റ്വിയ, ലിത്വാന, മഡ്ഗാസ്കര്‍ എന്നിവിടങ്ങളില്‍ കലാപം പൊട്ടി പുറപ്പെട്ടു കഴിഞ്ഞു. ജനരോഷത്തെ തുടര്‍ന്ന് ഐസ്ലാന്റില്‍ സര്‍ക്കാര്‍ രാജി വെച്ചു. ഫ്രാന്‍സില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞാഴ്ച തെരുവിലിറങ്ങിയത്. റഷ്യയിലാകട്ടെ ശനിയാഴ്ച ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി. ബ്രിട്ടണില്‍ വിദേശിയ ജോലിക്കാരെ പുറത്താക്കണമെന്ന ആവശ്യം ജനങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു. അമേരിക്കയിലാകട്ടെ “അമേരിക്കന്‍ വസ്തുക്കള്‍ വാങ്ങുക” എന്ന മുദ്രാവാക്യം മുഴങ്ങിക്കഴിഞ്ഞു.
വിപണിയില്ലാത്തതിനാല്‍ ചൈനയില്‍ 20 മില്ല്യണ്‍ ജനങ്ങള്‍ക്ക് പണീയില്ലാതെയായിരിക്കുന്നു. ഇത് ചൈനയില്‍ സാമൂഹിക കലാപത്തിന് കാരണമാകുമെന്നാണ് അമേരിക്കയും മറ്റും “വേദനയോടെ” പറയുന്നത്. എന്നാല്‍ ഉരുക്ക് മുഷ്ടിയില്‍ ഭരിക്കുന്ന ചൈനയില്‍ ഒരു കലാപത്തിന് വിജയമില്ലയെന്ന് ഇവര്‍ ഓര്‍ക്കുന്നില്ല. കൂടാതെ ചൈനയില്‍ ഗവണ്മെന്റ് സാമ്പത്തിക ഉത്തേജനം നല്‍കുന്നത് രാജ്യത്തിന്റെ അടിസ്ഥാന പുരോഗതിക്കാണ് അല്ലാതെ മറ്റ് രാജ്യങ്ങള്‍ ചെയ്യുന്നത് പോലെ കൂമ്പിന് വളമിടുകയല്ല. ചൈനയും, ഒബാമയും ചെയ്യുന്നത് പോലെ തടത്തില്‍ വളമിടുവാനുള്ള ധൈര്യം മറ്റ് രാജ്യങ്ങള്‍ കാണിക്കുമോ? മറ്റ് രാജ്യങ്ങളിലെ ചെറിയ പ്രശ്നങ്ങള്‍ പോലും ലോകമറിയും. ഇവിടങ്ങളില്‍ ചൈനയിലെ പോലെ ഉരുക്ക് മുഷ്ടി കൊണ്ട് സമരങ്ങളെ അടിച്ചമര്‍ത്തുവാന്‍ കഴിയില്ല.
അമേരിക്കയിലും, യൂറോപ്പിലും, മിഡില്‍ ഈസ്റ്റിലും ഉയരുന്ന “സ്വദേശി” മന്ത്രം ഇന്ത്യയുടെ സ്ഥിതി വഷളാക്കും. ഇവിടെയുള്ള ഇന്ത്യക്കാരുടെ മടങ്ങി വരവ് സര്‍ക്കാരുകള്‍ക്ക് കൂനിന്മേല്‍ കുരുവായി മാറും, ഇപ്പോഴേ കയറ്റ് മതി മേഖലകളായ ഡൈമണ്ട്, വസ്ത്ര, കയര്‍, മത്സ്യ മേഖലകളില്‍ ദശലക്ഷക്കണക്കിന് ജനങ്ങള്‍ തൊഴില്‍ രഹിതരായി നില്‍ക്കുന്നു. അതിലേയ്ക്ക് മറുനാട്ടില്‍ നിന്നും തൊഴില്‍ രഹിതരായ പ്രവാസികളുടെ തിരിച്ച് വരവും കൂടിയാകുമ്പോള്‍!
2009ല്‍ ലോക രാജ്യങ്ങള്‍ തൊഴിലില്ലായ്മ മൂലമുള്ള കലാപങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഇന്നലെ തീര്‍ന്ന, 5 ദിവസം നീണ്ട് നിന്ന, ലോക സാമ്പത്തിക വേദി നല്‍കുന്നത്.
ഇനി ഏപ്രിലില്‍ നടക്കുന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ എന്ത് സംഭവിക്കുമെന്ന് ലോകം ഉറ്റ് നോക്കുന്നു. മുന്‍പ് ജര്‍മ്മന്‍ ചാന്‍സലര്‍ സൂചിപ്പിച്ചത് പോലെ ഒറ്റയാന്‍ മുതലാളിക്ക് പകരം ഒരു പുതിയ സാമ്പത്തിക അച്ചുതണ്ടിന് ലോകം സാക്ഷിയാകുമോ?
ലോക സാമ്പത്തിക വേദിയില്‍ ഫ്രാന്‍സിന്റെ ധനമന്ത്രി ക്രിസ്തീനെ ഭരണകൂടങ്ങള്‍ നേരിടാനിരിക്കുന്ന ഈ പ്രതിസന്ധിയെ കുറിച്ച് തുറന്ന് പറഞ്ഞ് കഴിഞ്ഞു.
ഗ്രീസ്, ബള്‍ഗേറിയ, ലാറ്റ്വിയ, ലിത്വാന, മഡ്ഗാസ്കര്‍ എന്നിവിടങ്ങളില്‍ കലാപം പൊട്ടി പുറപ്പെട്ടു കഴിഞ്ഞു. ജനരോഷത്തെ തുടര്‍ന്ന് ഐസ്ലാന്റില്‍ സര്‍ക്കാര്‍ രാജി വെച്ചു. ഫ്രാന്‍സില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞാഴ്ച തെരുവിലിറങ്ങിയത്. റഷ്യയിലാകട്ടെ ശനിയാഴ്ച ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി. ബ്രിട്ടണില്‍ വിദേശിയ ജോലിക്കാരെ പുറത്താക്കണമെന്ന ആവശ്യം ജനങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു. അമേരിക്കയിലാകട്ടെ “അമേരിക്കന്‍ വസ്തുക്കള്‍ വാങ്ങുക” എന്ന മുദ്രാവാക്യം മുഴങ്ങിക്കഴിഞ്ഞു.
വിപണിയില്ലാത്തതിനാല്‍ ചൈനയില്‍ 20 മില്ല്യണ്‍ ജനങ്ങള്‍ക്ക് പണീയില്ലാതെയായിരിക്കുന്നു. ഇത് ചൈനയില്‍ സാമൂഹിക കലാപത്തിന് കാരണമാകുമെന്നാണ് അമേരിക്കയും മറ്റും “വേദനയോടെ” പറയുന്നത്. എന്നാല്‍ ഉരുക്ക് മുഷ്ടിയില്‍ ഭരിക്കുന്ന ചൈനയില്‍ ഒരു കലാപത്തിന് വിജയമില്ലയെന്ന് ഇവര്‍ ഓര്‍ക്കുന്നില്ല. കൂടാതെ ചൈനയില്‍ ഗവണ്മെന്റ് സാമ്പത്തിക ഉത്തേജനം നല്‍കുന്നത് രാജ്യത്തിന്റെ അടിസ്ഥാന പുരോഗതിക്കാണ് അല്ലാതെ മറ്റ് രാജ്യങ്ങള്‍ ചെയ്യുന്നത് പോലെ കൂമ്പിന് വളമിടുകയല്ല. ചൈനയും, ഒബാമയും ചെയ്യുന്നത് പോലെ തടത്തില്‍ വളമിടുവാനുള്ള ധൈര്യം മറ്റ് രാജ്യങ്ങള്‍ കാണിക്കുമോ? മറ്റ് രാജ്യങ്ങളിലെ ചെറിയ പ്രശ്നങ്ങള്‍ പോലും ലോകമറിയും. ഇവിടങ്ങളില്‍ ചൈനയിലെ പോലെ ഉരുക്ക് മുഷ്ടി കൊണ്ട് സമരങ്ങളെ അടിച്ചമര്‍ത്തുവാന്‍ കഴിയില്ല.
അമേരിക്കയിലും, യൂറോപ്പിലും, മിഡില്‍ ഈസ്റ്റിലും ഉയരുന്ന “സ്വദേശി” മന്ത്രം ഇന്ത്യയുടെ സ്ഥിതി വഷളാക്കും. ഇവിടെയുള്ള ഇന്ത്യക്കാരുടെ മടങ്ങി വരവ് സര്‍ക്കാരുകള്‍ക്ക് കൂനിന്മേല്‍ കുരുവായി മാറും, ഇപ്പോഴേ കയറ്റ് മതി മേഖലകളായ ഡൈമണ്ട്, വസ്ത്ര, കയര്‍, മത്സ്യ മേഖലകളില്‍ ദശലക്ഷക്കണക്കിന് ജനങ്ങള്‍ തൊഴില്‍ രഹിതരായി നില്‍ക്കുന്നു. അതിലേയ്ക്ക് മറുനാട്ടില്‍ നിന്നും തൊഴില്‍ രഹിതരായ പ്രവാസികളുടെ തിരിച്ച് വരവും കൂടിയാകുമ്പോള്‍!
2009ല്‍ ലോക രാജ്യങ്ങള്‍ തൊഴിലില്ലായ്മ മൂലമുള്ള കലാപങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഇന്നലെ തീര്‍ന്ന, 5 ദിവസം നീണ്ട് നിന്ന, ലോക സാമ്പത്തിക വേദി നല്‍കുന്നത്.
ഇനി ഏപ്രിലില്‍ നടക്കുന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ എന്ത് സംഭവിക്കുമെന്ന് ലോകം ഉറ്റ് നോക്കുന്നു. മുന്‍പ് ജര്‍മ്മന്‍ ചാന്‍സലര്‍ സൂചിപ്പിച്ചത് പോലെ ഒറ്റയാന്‍ മുതലാളിക്ക് പകരം ഒരു പുതിയ സാമ്പത്തിക അച്ചുതണ്ടിന് ലോകം സാക്ഷിയാകുമോ?
ലേബല്‍
ലോക സാമ്പത്തിക പ്രതിസന്ധി
Sunday, February 1, 2009
മറ്റൊരു “ഇസ്”ത്തിന്റെ തകര്‍ച്ച
ഇസങ്ങള്‍ പലതും വന്നും പോയും ഇരുന്നു. ഇനി ക്യാപറ്റലിസത്തിനേ രക്ഷയുള്ളു എന്ന് നമ്മളെ കൊണ്ട് സമ്മതിപ്പിച്ച് കോര്‍പ്പറേറ്റ് ഭീമന്മാര്‍ വിലസുകയായിരുന്നു. ഗവണ്മെന്റുകള്‍ ജനങ്ങളുടെ നികുതി പണം കൊണ്ട് വ്യവസായങ്ങളെയും, ബാങ്കുകളെയും സഹായിക്കരുതെന്ന് അവര്‍ വാശി പിടിച്ചു. ദാ ഞങ്ങളെ നോക്കൂ ഇങ്ങനെയാണ് വേണ്ടതെന്നും എങ്കിലേ ഇനി ലോകം രക്ഷപ്പെടൂ എന്നും അവര്‍ വാദിച്ചു.
എന്നാല്‍ പല “ഇസ”ങ്ങളെ പോലെയും കോര്‍പ്പറേറ്റുകളുടെ “ഇസ”വും തകരുന്നു. അമേരിക്കയില്‍ തുടക്കമിട്ട തകര്‍ച്ച ഇന്ന് ലോകം മുഴുവന്‍ ഭീകര താണ്ടവം ആടുന്നു. കോര്‍പ്പറേറ്റ് ധനാഢ്യതയില്‍ വിലസിയിരുന്ന ഐസ്ലാന്റ് എന്ന രാജ്യം നിമിഷങ്ങള്‍ക്കുള്ളില്‍ പാപ്പരായി. ലോക രാജ്യങ്ങളിലെ കേര്‍പ്പറേറ്റ് ഭീമന്മാര്‍ യാതൊരു ഉളിപ്പുമില്ലാതെ പണ്ട് തങ്ങള്‍ തള്ളി പറഞ്ഞ നികുതി പണത്തിന് ക്യൂ നില്‍ക്കുന്നു.
ഇന്ത്യയില്‍ ബാങ്കുകളും, ഇന്‍ഷ്വറന്‍സ് മേഖലയും സ്വകാര്യ വല്‍ക്കരിക്കുവാന്‍ കോര്‍പ്പറേറ്റ് ആശയ അടിമകളായ മന്മോഹനും, ചിദംബരവും കിണഞ്ഞ് പരിശ്രമിച്ചിരുന്നു (പണ്ട് ബി.ജെ.പി. ഗവണ്മെന്റും ഇത് ചെയ്ത). എന്നാല്‍ മറ്റൊരു “ഇസ”ത്തിന്റെ ലേബളില്‍ നില്‍ക്കുന്ന ഇടത് പക്ഷം സ്വന്തം മുഖം രക്ഷിക്കുവാന്‍ വേണ്ടി കൂടി ഇന്ത്യന്‍ ഗവണ്മെന്റിന്റെ ഈ എടുത്ത് ചാട്ടത്തെ എതിര്‍ത്തു. അതു കൊണ്ട് മാത്രം ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയില്‍ രൂക്ഷമായില്ല എന്ന് മന്മോഹനും, ചിദംബരം വെളിപ്പെടുത്തി. എന്നാല്‍ ജനിച്ച സ്വഭാവം തുടച്ചാല്‍ പോകില്ല എന്ന് പറഞ്ഞ പോലെ അവര്‍ ഇപ്പോഴും വിദേശ വല്‍ക്കരണത്തിന് വേണ്ടി നിയമങ്ങള്‍ പാസ്സാക്കുന്നു!
അമേരിക്കന്‍, യൂറോപ്പ്യന്‍, ഏഷ്യന്‍ ഗവണ്മെന്റുകള്‍ തകര്‍ന്ന കമ്പനികളെയും ബാങ്കുകളേയും രക്ഷിക്കുവാന്‍ ജനങ്ങളുടെ പണം ഉപയോഗിക്കുന്നതിനായി ആ കമ്പനികളെ ഗവണ്മെന്റ് ഏറ്റെടുക്കുന്നു. എന്നിട്ടും ഇത് പൊതുമേഖലയിലേയ്ക്കുള്ള തിരിച്ച് പോക്കല്ല എന്നും ഇന്ന് ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാനുള്ള ഏക മാര്‍ഗ്ഗമാണെന്ന മുട്ട് ന്യായവും. കോര്‍പ്പറേറ്റ് ഭീമന്മാര്‍ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും ബോണസ് വാങ്ങിയതിനെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വിമര്‍ശിച്ചു. ദാ, ഇപ്പോള്‍ അമേരിക്കയില്‍ ഗവണ്മെന്റ് സഹായം ലഭിച്ച ബാങ്കുകള്‍ അമേരിക്കന്‍ പൌരന്മാരെ തഴഞ്ഞ് വിദേശ പൌരന്മാരെ ഉയര്‍ന്ന പോസ്റ്റുകളിലേയ്ക്ക് നിയമിക്കുന്നു എന്ന് പറഞ്ഞ് വാവിട്ട് കരയുന്നു! ലാഭം മാത്രം ലക്ഷ്യമിട്ടിരുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് മൂക്ക് കയര്‍ വീഴുന്നുവോ? മറ്റൊരു “ഇസ”ത്തിന്റെ കൂടി ചരമ ഗീതം കേള്‍ക്കുന്നുവോ?
എന്നാല്‍ പല “ഇസ”ങ്ങളെ പോലെയും കോര്‍പ്പറേറ്റുകളുടെ “ഇസ”വും തകരുന്നു. അമേരിക്കയില്‍ തുടക്കമിട്ട തകര്‍ച്ച ഇന്ന് ലോകം മുഴുവന്‍ ഭീകര താണ്ടവം ആടുന്നു. കോര്‍പ്പറേറ്റ് ധനാഢ്യതയില്‍ വിലസിയിരുന്ന ഐസ്ലാന്റ് എന്ന രാജ്യം നിമിഷങ്ങള്‍ക്കുള്ളില്‍ പാപ്പരായി. ലോക രാജ്യങ്ങളിലെ കേര്‍പ്പറേറ്റ് ഭീമന്മാര്‍ യാതൊരു ഉളിപ്പുമില്ലാതെ പണ്ട് തങ്ങള്‍ തള്ളി പറഞ്ഞ നികുതി പണത്തിന് ക്യൂ നില്‍ക്കുന്നു.
ഇന്ത്യയില്‍ ബാങ്കുകളും, ഇന്‍ഷ്വറന്‍സ് മേഖലയും സ്വകാര്യ വല്‍ക്കരിക്കുവാന്‍ കോര്‍പ്പറേറ്റ് ആശയ അടിമകളായ മന്മോഹനും, ചിദംബരവും കിണഞ്ഞ് പരിശ്രമിച്ചിരുന്നു (പണ്ട് ബി.ജെ.പി. ഗവണ്മെന്റും ഇത് ചെയ്ത). എന്നാല്‍ മറ്റൊരു “ഇസ”ത്തിന്റെ ലേബളില്‍ നില്‍ക്കുന്ന ഇടത് പക്ഷം സ്വന്തം മുഖം രക്ഷിക്കുവാന്‍ വേണ്ടി കൂടി ഇന്ത്യന്‍ ഗവണ്മെന്റിന്റെ ഈ എടുത്ത് ചാട്ടത്തെ എതിര്‍ത്തു. അതു കൊണ്ട് മാത്രം ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയില്‍ രൂക്ഷമായില്ല എന്ന് മന്മോഹനും, ചിദംബരം വെളിപ്പെടുത്തി. എന്നാല്‍ ജനിച്ച സ്വഭാവം തുടച്ചാല്‍ പോകില്ല എന്ന് പറഞ്ഞ പോലെ അവര്‍ ഇപ്പോഴും വിദേശ വല്‍ക്കരണത്തിന് വേണ്ടി നിയമങ്ങള്‍ പാസ്സാക്കുന്നു!
അമേരിക്കന്‍, യൂറോപ്പ്യന്‍, ഏഷ്യന്‍ ഗവണ്മെന്റുകള്‍ തകര്‍ന്ന കമ്പനികളെയും ബാങ്കുകളേയും രക്ഷിക്കുവാന്‍ ജനങ്ങളുടെ പണം ഉപയോഗിക്കുന്നതിനായി ആ കമ്പനികളെ ഗവണ്മെന്റ് ഏറ്റെടുക്കുന്നു. എന്നിട്ടും ഇത് പൊതുമേഖലയിലേയ്ക്കുള്ള തിരിച്ച് പോക്കല്ല എന്നും ഇന്ന് ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാനുള്ള ഏക മാര്‍ഗ്ഗമാണെന്ന മുട്ട് ന്യായവും. കോര്‍പ്പറേറ്റ് ഭീമന്മാര്‍ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും ബോണസ് വാങ്ങിയതിനെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വിമര്‍ശിച്ചു. ദാ, ഇപ്പോള്‍ അമേരിക്കയില്‍ ഗവണ്മെന്റ് സഹായം ലഭിച്ച ബാങ്കുകള്‍ അമേരിക്കന്‍ പൌരന്മാരെ തഴഞ്ഞ് വിദേശ പൌരന്മാരെ ഉയര്‍ന്ന പോസ്റ്റുകളിലേയ്ക്ക് നിയമിക്കുന്നു എന്ന് പറഞ്ഞ് വാവിട്ട് കരയുന്നു! ലാഭം മാത്രം ലക്ഷ്യമിട്ടിരുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് മൂക്ക് കയര്‍ വീഴുന്നുവോ? മറ്റൊരു “ഇസ”ത്തിന്റെ കൂടി ചരമ ഗീതം കേള്‍ക്കുന്നുവോ?
Subscribe to:
Posts (Atom)

